സ്നാപ്ഡീലിൽ പിരിച്ചുവിടൽ
സ്നാപ്ഡീലിൽ പിരിച്ചുവിടൽ
Wednesday, February 22, 2017 1:35 PM IST
ബംഗളൂരു: രാജ്യത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായ സ്നാപ്ഡീൽ തകർച്ചയുടെ വക്കിൽ. പുതിയ ഫണ്ടിംഗ് ലഭിക്കാത്തതിനാൽ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. 600 പേരെ പിരിച്ചുവിടുമെന്നും തങ്ങളുടെ ശന്പളം മുഴുവനും വേണ്ടെന്നുവയ്ക്കുമെന്നും സ്ഥാപകരായ കുനാൽ ബാലും രോഹിത് ബൻസാലും അറിയിച്ചു.

കഴിഞ്ഞ രണ്ടു മൂന്നു വർഷമായി കമ്പനി ഉൾപ്പെടെ മുഴുവൻ മേഖലയും തെറ്റുകൾ വരുത്താൻ തുടങ്ങിയിരിക്കുന്നുവെന്ന് കുനാൽ ബാൽ ജീവനക്കാർക്കയച്ച ഇ-മെയിലിൽ പറയുന്നു. ബിസിനസ് വർധിപ്പിക്കാൻ നിരവധി പ്രോജക്ടുകൾ തുടങ്ങി. എങ്കിലും ഇപ്പോഴും നാം പഴയ അവസ്ഥയിൽത്തന്നെ തുടരുകയാണ്. ബിസിനസ് വർധിപ്പിക്കാൻ കമ്പനിയുടെ വലുപ്പം വർധിപ്പിച്ചു. എന്നാൽ, ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം അനിവാര്യമാണ്- അദ്ദേഹം മെയിൽ കുറിച്ചു.

ആഗോള കമ്പനികളുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. ആപ്പിൾ, ടെസ്‌ല, ആമസോൺ, നെറ്റ്ഫ്ലിക്സ്, ലീഗോ, സ്പൈസ്ജെറ്റ് പോലുള്ള കമ്പനികൾ ഒരുകാലത്ത് തകർച്ചയുടെ വക്കിലായിരുന്നു. പിന്നീടാണ് അവർ വിജയത്തിന്‍റെ മാധുര്യം രുചിച്ചത്. സ്നാപ്ഡീൽ പുതിയൊരു കുതിപ്പിനുവേണ്ടി പുനഃക്രമീകരിക്കുകയാണ്. സംരംഭകത്വ രീതിയിൽ മുന്നേറാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി പല മേഖലകളും വെട്ടിക്കുറയ്ക്കുകയാണ്. പ്രധാന പദ്ധതികളൊഴിച്ച് ബാക്കിയെല്ലാം ഉപേക്ഷിക്കുകയാണ്. ചില സഹപ്രവർത്തകരെ ഒഴിവാക്കേണ്ടിവരുന്നതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം അയച്ച ഇ-മെയിൽ പറയുന്നു.


സ്നാപ്ഡീൽ, വുൾകാൻ എക്സ്പ്രസ്, ഫ്രീ ചാർജ് എന്നിവിടങ്ങളിൽനിന്നായി 600 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. മൊത്തം 8000 ജീവനക്കാരാണ് സ്നാപ്ഡീലിനുള്ളത്.
അതേസമയം സിഇഒ ഗോവിന്ദ് രാജൻ ഫ്രീചാർജിൽനിന്നു രാജിവച്ചു. രാജ്യത്ത് ഡിജിറ്റൽ പേമെന്‍റ് സംവിധാനങ്ങൾ പിച്ചവയ്ക്കുന്ന കാലത്താണ് സ്നാപ്ഡീൽ ഫ്രീചാർജിനെ ഏറ്റെടുത്തത്. 2015ൽ 40 കോടി ഡോളറിനായിരുന്നു ആ ഏറ്റെടുക്കൽ.

എയർടെൽ പേമെന്‍റ് ബാങ്കിന്‍റെ മേധാവിയായിരുന്നു ഗോവിന്ദ് രാജൻ മുന്പ്. ഫ്രീചാർജിൽനിന്ന് രാജൻ പിന്മാറുന്പോൾ പകരം ജാസൺ കോത്താരി നയിക്കും. കോത്താരി ഇപ്പോൾ സ്നാപ്ഡീലിന്‍റെ സ്ട്രാറ്റജി മേധാവിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.