നിസാൻ പുതിയ ടെറാനോ പുറത്തിറക്കി
നിസാൻ പുതിയ ടെറാനോ പുറത്തിറക്കി
Monday, March 27, 2017 11:24 AM IST
കൊച്ചി: കൂടുതൽ ഫീച്ചറുകളുമായി പുതിയ നിസാൻ ടെറാനോ വിപണിയിലെത്തി. ശൈലിക്കും സൗകര്യത്തിനും അനുയോജ്യമായ 22 പുതിയ ഫീച്ചറുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രീമിയം ഡുവൽ ടോൺ ഇന്‍റീരിയർ, ക്രൂയിസ് കൺട്രോൾ, 7.0 ടച്ച് സ്ക്രീൻ നാവിഗേഷൻ, സ്റ്റീയറിംഗ് മൗണ്ട് കൺട്രോൾ, വണ്‍ ടച്ച് ലെയിൻ ചേഞ്ച് ഇൻഡിക്കേറ്റർ, ആന്‍റി പിഞ്ച് ഡ്രൈവർ സൈഡ് വിൻഡോ, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ തുടങ്ങിയവയാണ് പുതുമ. ഹൈവേകളിലും സിറ്റി ട്രാഫിക്കിലും ആയാസരഹിത ഡ്രൈവിനായി കംപ്യൂട്ടർ നിയന്ത്രിത ആറ് സ്പീഡ് അഡ്വാൻസ്ഡ് ഓട്ടോ ഡ്രൈവോടെയാണ് പുതിയ നിസാൻ വരുന്നത്.

ഉപഭോക്താക്കൾക്ക് ആവശ്യമായതും വിലമതിക്കുന്നതുമായത് ലഭ്യമാക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധതയാണ് പുതിയ ടെറാനോയിലൂടെ നിസാൻ സാക്ഷാത്കരിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് അതുൽ ഷാഹ്നെ പറഞ്ഞു.

205 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 5.2 മീറ്റർ ലോ ടേണിംഗ് റേഡിയസ്, 19.87 കിലോമീറ്റർ ഇന്ധനക്ഷമത, രണ്ടു വർഷം/50,000 കിലോമീറ്റർ വാറണ്ടി, ഫ്രീ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയും ലഭ്യമാണ്. 9.99 ലക്ഷത്തിലാണ് (എക്സ് ഷോറൂം, കൊച്ചി) ടെറാനോയുടെ വില തുടങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.