എൻജിഒകൾക്കു കണക്കു നൽകാൻ ജൂൺ 14 വരെ സമയം
Tuesday, May 16, 2017 11:13 AM IST
ന്യൂഡൽഹി: 2010-11 ധനകാര്യവർഷം മുതലുള്ള വരവു ചെലവ് കണക്കുകൾ സമർപ്പിക്കാത്ത സന്നദ്ധസംഘടന(എൻജിഒ)കൾക്ക് ജൂൺ 14 വരെ അതിന് അവസരം നൽകി.
വിദേശ സംഭാവനനിയമ (എഫ്സിആർഎ) ത്തിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളവയ്ക്കാണ് ഈ അവസരം.

രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെട്ടിട്ടുള്ളവർക്ക് ഇത് അവസാന അവസരമാണെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇപ്പോൾ കണക്കു സമർപ്പിക്കുന്നവർക്കു വൈകിയതിനുള്ള കോന്പൗണ്ടിംഗ് ഫീസ് ബാധകമല്ല. ഏഴായിരത്തോളം എൻജിഒകളുടെ രജിസ്ട്രേഷൻ കണക്കു സമർപ്പിക്കാത്തതിനെത്തുടർന്ന് റദ്ദായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.