ആദ്യ പരീക്ഷണ മത്സരം ഇന്ന്
ആദ്യ പരീക്ഷണ മത്സരം ഇന്ന്
Monday, January 9, 2017 3:19 PM IST
പൂന: നാലു മത്സര ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഏകദിന പോരാട്ടങ്ങൾക്കു മുമ്പുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പരിശീലന മത്സരമെന്നതിനു പുറമെ ഇന്ത്യക്ക് ഇതൊരു പരീക്ഷണമത്സരമാണ്. ഫിറ്റ്നസും ബാറ്റിംഗ് സ്ഥാനങ്ങളുമെല്ലാം ഈ പരീക്ഷണത്തിൽ വേണം തീരുമാനമാവാൻ. പരിമിത ഓവർ ക്രിക്കറ്റിലും നായകസ്ഥാനത്തുനിന്നു വിരമിച്ച എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള അവസാന മത്സരമെന്ന നിലയിൽ സന്നാഹ മത്സരത്തിന്‍റെ പ്രാധാന്യം ഉയർന്നു കഴിഞ്ഞു. രണ്ടു സന്നാഹ മത്സരങ്ങൾക്കും വ്യത്യസ്ത ടീമുകളാണ് ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നത്. പരിക്കു മാറി ടീമിലേക്കു തിരിച്ചെത്തുന്ന ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, ആശിഷ് നെഹ്റ എന്നിവർക്കു ഫിറ്റ്നസ് തെളിയിക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.