അത്‌ലറ്റിക്കോ രക്ഷപ്പെട്ടു
Sunday, January 15, 2017 10:30 AM IST
മാഡ്രിഡ്: കളിയുടെ തുടക്കത്തില്‍ നേടിയ ഏക ഗോളിന്‍റെ പിന്‍ബലത്തില്‍ റയല്‍ ബെറ്റിസിനെ മറികടന്നു ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്തെത്തി. കളി തുടങ്ങിയ എട്ടാം മിനിറ്റിലാണ് അര്‍ജന്‍റൈന്‍ താരം നിക്കോളാസ് ഗെയ്റ്റന്‍റെ ഗോള്‍ പിറന്നത്.

വലതു ഭാഗത്തു കൂടിയുള്ള ആക്രമണത്തിനൊടുവില്‍ ബാക് പോസ്റ്റില്‍ പന്തുകിട്ടിയ ഗെയ്റ്റന്‍ റയല്‍ ബെറ്റിസിനെ ഒരു ഗോള്‍ പിന്നിലാക്കി. മറ്റൊരു മത്സരത്തില്‍ ലാസ് പാല്‍മസിനെ ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി. കറ്റാലന്‍ ക്ലബ്ബിനു വേണ്ടി ലൂയിസ് സുവാരസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ (14,57) ലയണല്‍ മെസി (52), ആര്‍ദെ ടുറാന്‍(59), അലക്‌സിസ് വിദാല്‍(80) എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വലന്‍സിയ 2-1ന് എസ്പാന്യോളിനെ പരാജയപ്പെടുത്തിയപ്പോള്‍ ഡിപ്പോര്‍ട്ടീവോ ലാ കൊറൂണ വിയ്യാറയല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.