സൂപ്പര്‍ പോരാട്ടം സമനിലയിൽ
സൂപ്പര്‍ പോരാട്ടം സമനിലയിൽ
Monday, January 16, 2017 11:11 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം സമനിലയായി. കളി അവസാനത്തോടടുത്തപ്പോള്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്‍റെ ഹെഡര്‍ യുണൈറ്റഡിന് 1-1ന്‍റെ സമനില നല്‍കി. ഒക്ടോബറില്‍ ഇരുടീമും ആന്‍ഫീല്‍ഡില്‍ കണ്ടുമുട്ടിയപ്പോള്‍ ഗോള്‍രഹിതമായിരുന്നു മത്സരഫലം. പ്രീമിയര്‍ ലീഗില്‍ ഇരുടീമും 50-ാം തവണയാണ് മുഖാമുഖം വരുന്നത്. യുര്‍ഗന്‍ ക്ലോപ്പിന്റെ ടീം 27-ാം മിനിറ്റില്‍ ജയിംസ് മില്‍നറുടെ പെനാല്‍റ്റിയില്‍ മുന്നിലെത്തിയിരുന്നു. ഈ ഗോളില്‍ ചുവന്നകൂപ്പായക്കാര്‍ ജയം നേടിയെടുക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ശക്തമായി പൊരുതിയ യുണൈറ്റഡ് ഇബ്രാഹിമോവിച്ചിലൂടെ 84-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മത്സരം സമനിലയായതോടെ വിവിധ മത്സരങ്ങളില്‍ തുര്‍ച്ചയായി ഒമ്പത് ജയവുമായെത്തിയ യുണൈറ്റഡിന്റെ കുതിപ്പിന് വിരാമമായി. 40 പോയിന്റുമായ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. ലിവര്‍പൂര്‍ മൂന്നാം സ്ഥാനത്തേക്കു കയറി. 1987-88 ലീഗ് സീസണു ശേഷം ആദ്യമായാണ് ലിവര്‍പൂള്‍-യുണൈറ്റഡ് പോരാട്ടത്തിന്റെ രണ്ടു മത്സരങ്ങളും സമനിലയാകുന്നത്.


ബോക്‌സിനുള്ളില്‍ പോള്‍ പോഗ്ബ വരുത്തിയ ഹാന്‍ഡ് ബോളാണ് പെനാല്‍റ്റിയിലേക്കു നയിച്ചത്. കിക്കെടുത്ത മില്‍നര്‍ക്കു പിഴച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.