കേരളം ഇന്നു ഗുജറാത്തിലേക്ക്
കേരളം ഇന്നു ഗുജറാത്തിലേക്ക്
Thursday, February 16, 2017 1:52 PM IST
തിരുവനന്തപുരം: കേരള കുട്ടികളുടെ ലക്ഷ്യം കിരീടനേട്ടം. ദേശീയ സ്കൂൾ കായികമേള ജൂണിയർ വിഭാഗത്തിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കാനായി കേരളാ സംഘം ഇന്ന് വണ്ടി കയറും. ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന മീറ്റിൽ പങ്കെടുക്കാൻ 53 കായികതാരങ്ങളും 10 ഒഫീഷ്യൽസും ഉൾപ്പെടെയുള്ള 63 അംഗ സംഘം ഇന്ന് രാവില 11 ന് കൊച്ചുവേളി -ബറോഡ എക്സ്പ്രസ് ട്രെയിനിൽ യാത്ര ആരംഭിക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അവസാനവട്ട പരിശീലനവും പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് കിരീടം സ്വന്തമാക്കാനായി ഗുജറാത്തിലേയ്ക്ക് യാത്ര തിരിക്കുന്നത്.

വഡോദര മഞ്ചൽപൂർ സ്പോർട്സ് കോംപ്ലക്സിൽ 20 മുതൽ 23 വരെയാണു ചാമ്പ്യൻഷിപ്പ്. സംഘത്തിൽ 27 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ്. പെണ്‍കരുത്തിൽ ഇക്കുറിയും ചാമ്പ്യൻപട്ടം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമാണ് ഇന്നലെ കേരളാ ക്യാമ്പ്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന ദേശീയ സ്കൂൾ മീറ്റിൽ 120 പോയിന്‍റുമായാണ് കേരളം ഈ വിഭാഗത്തിൽ ചമ്പ്യന്മാരായത്. മത്സരദിവസങ്ങളിൽ മോഡൽ പരീക്ഷ ഉൾപ്പെടെയുള്ളവ നടക്കുന്നത് വിദ്യാർഥികളെ ഏറെ വലയ്ക്കുന്നുണ്ട്. ഉഷാ സ്കൂളിലെ കായികതാരങ്ങൾ മത്സരത്തിൽ നിന്നു പിൻമാറിയിട്ടുണ്ട്. കോതമംഗലം സ്കൂളുകളിലെ താരങ്ങൾ എറണാകുളത്തിന് നിന്നു പാലക്കാട്ടു നിന്നുള്ള താരങ്ങൾ ഷൊർണൂരിലും വച്ച് ടീമിനൊപ്പം ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.