ധോണി പുറത്ത്; സ്മിത്ത് നായകന്‍
ധോണി പുറത്ത്; സ്മിത്ത് നായകന്‍
Sunday, February 19, 2017 10:39 AM IST
പൂന: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2017 സീസണിലെ താരലേലം ഇന്ന് നടക്കാനിരിക്കെ റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായക സ്ഥാനത്തുനിന്ന് ധോണിയെ മാറ്റി. ഇന്ത്യന്‍ ടീം മുന്‍ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് പകരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തായിരിക്കും ഈ സീസണില്‍ ജയന്‍റ്‌സിനെ നയിക്കുക.

റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയാണ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണ്‍ അവസാനിച്ചതു മുതല്‍ ഇക്കാര്യം ആലോചിക്കുകയായിരുന്നെന്നു ഗോയങ്ക പറഞ്ഞു. ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ധോണി തുടരുമെന്നും ജയന്‍റ്സിന്‍റെ അവിഭാജ്യ ഘടകമാണ് അദ്ദേഹമെന്നും ഗോയങ്ക കൂട്ടിച്ചേര്‍ത്തു.


വാതുവയ്പ് പ്രശ്ങ്ങളെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രണ്ടു വര്‍ഷത്തേക്കു വിലക്കിയതിനെത്തുടര്‍ന്നാണ് പൂന ടീം കഴിഞ്ഞ സീസണില്‍ ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചത്. ധോണിയുടെ നേതൃത്വത്തില്‍ വളരെ പ്രതീക്ഷയോടെത്തിയ ടീം പക്ഷേ, അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 2010, 2011 സീസണുകളില്‍ കിരീടത്തിലേക്ക് നയിച്ച ധോണി മാജിക്ക് പൂനയില്‍ ആവര്‍ത്തിക്കപ്പെടാതെ പോയതാണ് നായകനെ മാറ്റാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.