അണ്ടർ-17 ഫുട്ബോൾ ലോകകപ്പ്: നെഹ്റു സ്റ്റേഡിയം മേയ് 31നകം ഫിഫയ്ക്കു കൈമാറും
അണ്ടർ-17 ഫുട്ബോൾ ലോകകപ്പ്:  നെഹ്റു സ്റ്റേഡിയം മേയ് 31നകം  ഫിഫയ്ക്കു കൈമാറും
Saturday, March 18, 2017 12:02 PM IST
കൊച്ചി: ഫിഫ അണ്ടർ-17 ഫുട്ബോൾ ലോകകപ്പിനു വേദിയാകുന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയവും നാലു പരിശീലന ഗ്രൗണ്ടുകളും നിർമാണം പൂർത്തിയാക്കി മേയ് 31നകം ഫിഫയ്ക്കു കൈമാറുമെന്നു മന്ത്രി എ.സി. മൊയ്തീൻ. സ്റ്റേഡിയങ്ങളുടെ നിർമാണവും നവീകരണവുമായി ബന്ധപ്പെട്ടു ജിസിഡിഎയിൽ നടന്ന അവലോകനയോഗത്തിലാണു മന്ത്രി ഇക്കാര്യമറിയിച്ചത്.

അഗ്നിസുരക്ഷാ സംവിധാനങ്ങൾ, ഗാലറിയിൽ കസേര ഘടിപ്പിക്കൽ തുടങ്ങിയ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതു നിർമാണ പ്രവർത്തനങ്ങളുടെ മൊത്തം വേഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണു മന്ത്രി നടപടികൾ അവലോകനം ചെയ്തത്. അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്ന ജോലികൾക്കായി നൽകിയ കരാറിൽ ആക്ഷേപമുയർന്നതിനെത്തുടർന്നു സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ കരാർ റദ്ദാക്കിയിരുന്നു. തുടർന്നു നിർമാണം കിറ്റ്കോയെ ഏൽപ്പിക്കുകയായിരുന്നു.


പുതിയ ടെണ്ടർ അന്തിമ ഘട്ടത്തിലാണെന്നും 20നു പണികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മഹാരാജാസ് കോളജിൽ സ്റ്റേഡിയം നവീകരണം നടക്കുന്പോൾ ഇപ്പോഴത്തെ സിന്തറ്റിക് ട്രാക്ക് സംരക്ഷിക്കണമെന്നു കേരള സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ യോഗത്തിൽ ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെ പുല്ല് നനയ്ക്കുന്നതിനുള്ള ജലത്തിന്‍റെ കാര്യത്തിലാണ് പ്രശ്നം അവശേഷിക്കുന്നത്. ഉപ്പിന്‍റെ അംശമില്ലാത്ത ജലം വേണം . ഇതിനായി ജല അഥോറിറ്റിയുമായി ചർച്ച നടത്താൻ ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.