ഒാസീസ് മാധ്യമങ്ങളുടെ വിമർശനം: കോഹ‌്‌ലിയെ പിന്തുണച്ച് ബച്ചനും ക്ലാർക്കും
ഒാസീസ് മാധ്യമങ്ങളുടെ വിമർശനം: കോഹ‌്‌ലിയെ പിന്തുണച്ച്  ബച്ചനും ക്ലാർക്കും
Wednesday, March 22, 2017 11:51 AM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചതിനെതിരേ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ രംഗത്ത്. ചുട്ട മറുപടിയാണു ബച്ചന്‍ ഓസീസ് മാധ്യമങ്ങൾക്കു നല്‍കിയത്. അമേരിക്കയുടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലെയാണ് കോഹ്‌ലിയെന്നാണ് ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചത്. കായിക ലോകത്തെ ട്രംപാണ് കോഹ്‌ലിയെന്നും അവര്‍ പറഞ്ഞുവച്ചു.

ഒാസീസ് മാധ്യമങ്ങളുടെ പരിഹാസത്തിനെതിരേ ബച്ചന്‍റെ ട്വീറ്റ് ഇങ്ങനെ. ‘ഓസീസ് മാധ്യമങ്ങള്‍ കോഹ്‌ലിയെ ട്രംപെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അദ്ദേഹം ഒരു വിജയിയാണെന്നും പ്രസിഡന്‍റാണെന്നും അംഗീകരിച്ച ഓസീസ് മാധ്യമങ്ങള്‍ക്കു നന്ദി പറയുന്നു’.

ബച്ചനെ കൂടാതെ മുൻ ഒാസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്കും കോഹ്‌ലിക്ക് പിന്തുണയുമായെത്തി. ചില മാധ്യമപ്രവര്‍ത്തകര്‍ കോഹ്‌ലിയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും കോഹ്‌ലി ഇത് കാര്യമായെടുക്കേണ്ടെന്നുമായിരുന്നു ക്ലാര്‍ക്കിന്‍റെ പ്രതികരണം. ഇതെല്ലാം വെറും അബദ്ധ ധാരണകളാണ്. കോഹ്‌ലിയുടെ സ്ഥാനത്ത് സ്മിത്താണെങ്കിലും ഇതുതന്നെയേ ചെയ്യുമായിരുന്നുള്ളൂ. ഞാനും ഓസ്‌ട്രേലിയക്കാരും കോഹ്‌ലിയെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം കളിക്കുന്ന രീതിയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതും ഒരു ഓസ്‌ട്രേലിയക്കാരനു സമാനമായാണ്. എന്നാല്‍, ഏതാനും റിപ്പോര്‍ട്ടര്‍മാര്‍ കോഹ്‌ലിയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്- ക്ലാര്‍ക്ക് പറഞ്ഞു.

റാഞ്ചിയില്‍ നടന്ന ഇന്ത്യ-ഒാസ്ട്രേലിയ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനു പിന്നാലെയാണ് കോഹ്‌ലിയെ ഓസീസ് മാധ്യമങ്ങള്‍ കടന്നാക്രമിച്ചത്. യുഎസ് പ്രസിഡന്‍റ് ട്രംപിനെപ്പോലെയാണു കോഹ്‌ലിയുടെ പെരുമാറ്റം. തന്‍റെ മുഖത്തേറ്റ ചീമുട്ടയേറ് മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണു മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കോഹ്‌ലി ശ്രമിക്കുന്നതെന്നും ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കോഹ‌്‌ലി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പത്രം ആരോപിക്കുന്നു.


ബംഗളൂരൂ ടെസ്റ്റിനിടെയാണ് വിവാദങ്ങൾ തുടങ്ങിയത്. അന്പയർ ഔട്ട് വിധിച്ചപ്പോള്‍ ഡിആർ എസ് നല്കാനായി ഡ്രസിംഗ് റൂമിനു നേരെ തിരിഞ്ഞ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സഹപ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും അഭിപ്രായം തേടിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇന്ത്യന്‍ ടീം ഫിസിയോയും ഒാസ്ട്രേലിയക്കാരനുമായ പാട്രിക് ഫര്‍ഹാര്‍ട്ടിനെ ചില ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപമാനിച്ചെന്ന ആരോപണവുമായി കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഡെയ്‌ലി ടെലഗ്രാഫ് കോഹ്‌ലിക്കെതിരേ രംഗത്തെത്തിയത്. വിവാദ ചോദ്യങ്ങള്‍ ചോദിച്ച ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരോടു കോഹ്‌ലി കയര്‍ത്ത സംഭവങ്ങളും ഡെയ്‌ലി ടെലഗ്രാഫ് വാർത്തയിൽ എടുത്തു പറഞ്ഞിരുന്നു. എന്നാൽ, കോഹ്‌ലിയുടെ ആരോപണം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തള്ളിക്കളഞ്ഞു. ഫര്‍ഹാര്‍ട്ടിനെ തങ്ങള്‍ ആരും അപമാനിച്ചിട്ടില്ലെന്നാണ് സ്റ്റീവന്‍ സ്മിത്ത് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.