ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം
ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം
Tuesday, March 28, 2017 12:03 PM IST
കെ.എല്‍. രാഹുല്‍

പരമ്പരയില്‍ സെഞ്ചുറികള്‍ ഒന്നുമില്ല. പക്ഷേ ആറ് അര്‍ധ സെഞ്ചുറികളുമായി തകര്‍പ്പന്‍ പ്രകടനം നടത്തി പരമ്പര യുവതാരം ഗംഭീരമാക്കി. പക്ഷേ ബാറ്റിംഗില്‍ ശ്രദ്ധ കുറവാണെന്ന് 90, 51, 67, 60 എന്ന സ്‌കോറുകള്‍ തെളിയിക്കുന്നു. ഇന്ത്യ ജയത്തോടെ തിരിച്ചുവന്ന രണ്ടാം ടെസ്റ്റില്‍ 90, 51 റണ്‍സുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ജയം ബുദ്ധിമുട്ടായേനെ. സ്വന്തം നാട്ടില്‍ മാന്‍ ഓഫ് ദ മാച്ചുമായി. റാഞ്ചിയില്‍ 67 റണ്‍സ്. ധര്‍മശാലയില്‍ 60 റണ്‍സ് വരെ മികച്ച പ്രകടനം. എന്നാല്‍ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമം പുറത്താക്കി. രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയിലൂടെ വിജയലക്ഷ്യം കടന്നു.നാലു കളിയില്‍ 65.66 ശരാശരിയില്‍ 394 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍ 90

രവീന്ദ്ര ജഡേജ

പരമ്പരയിലെ വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമന്‍. അശ്വിന്‍ പരുങ്ങുമ്പോള്‍ ജഡേജയുടെ ഇടംകൈ സ്പിന്‍ ഇന്ത്യയെ ഉണര്‍ത്തി. ഓസ്‌ട്രേലിയ ബുദ്ധിമുട്ടുകയും ചെയ്തു. ബംഗളൂരു ടെസ്റ്റില്‍ 6/63 മികച്ച ബൗളിംഗ്. റാഞ്ചിയില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ തിളങ്ങി. ധര്‍മശാല ടെസ്റ്റിലും ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗും ഒപ്പം ബൗളിംഗും ഇന്ത്യയെ പരമ്പര വിജയികളാക്കി.

ചേതേശ്വര്‍ പൂജാര

നാലു മത്സരങ്ങളില്‍നിന്ന് 405 റണ്‍സ്. പരമ്പരയിലെ രണ്ടാമത്തെ റണ്‍സ് സ്‌കോറര്‍. കോഹ് ലി പരാജയമായിടത്ത് പൂജാര വിജയിച്ചു. റാഞ്ചി ടെസ്റ്റില്‍ 202 റണ്‍സ് നേടി ഒരു ഇന്ത്യക്കാരന്‍റെ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സ് കാഴ്ചവച്ചു. പരമ്പരയിലെ അവസാന ഇന്നിംഗ്‌സില്‍ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായി.

രവിചന്ദ്രന്‍ അശ്വിന്‍

നാലു ടെസ്റ്റില്‍ 21 വിക്കറ്റ്. ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഇന്ത്യയുടെ തോല്‍വി ആ പ്രകടനത്തെ മായ്ച്ചു. ബംഗളൂരുവില്‍ തകര്‍പ്പന്‍ പ്രകടനം. 6/41 പ്രകടനം ഓസ്‌ട്രേലിയ തോല്‍പ്പിച്ചു. ബാറ്റിംഗില്‍ പലപ്പോഴും ഇന്ത്യയെ രക്ഷിക്കാറുള്ള അശ്വിന് ഈ പരമ്പര മോശമായിരുന്നു. 30 ആണ് ഉയര്‍ന്ന സ്‌കോര്‍.

വൃദ്ധിമാന്‍ സാഹ

ആദ്യത്തെ രണ്ടു ടെസ്റ്റിലും ബാറ്റിംഗില്‍ മോശമായ സാഹ റാഞ്ചി ടെസ്റ്റില്‍ 117 റണ്‍സ് എടുത്തു. പൂജാരയ്‌ക്കൊപ്പം 199 റണ്‍സിന്‍റെകൂട്ടുകെട്ട്. ധര്‍മശാലയില്‍ ഇന്ത്യ പതറുമ്പോള്‍ ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് 96 റണ്‍സിന്‍റെസഖ്യം. സാഹയില്‍നിന്ന് 31 റണ്‍സ്. ഇന്ത്യക്കു നിര്‍ണായകമായ ലീഡും ലഭിച്ചു.


അജിങ്ക്യ രഹാനെ

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റില്‍ മോശമായിരുന്നു. അതിനുശേഷം ബംഗ്ലാദേശിനെതിരേ 82, 28 റണ്‍സ്, ഓസ്‌ട്രേലിയയ്‌ക്കെതിരേ നല്ല തുടക്കമിടാനായില്ല 13, 18, 17 ആയിരുന്നു ആദ്യത്തെ സ്‌കോറുകള്‍. എന്നാല്‍ ബംഗളൂരു ടെസ്റ്റിന്‍റെരണ്ടാം ഇന്നിംഗ്‌സില്‍ പൂജാരയ്‌ക്കൊപ്പം 52 റണ്‍സിന്‍റെനിര്‍ണായകമായ കൂട്ടുകെട്ട് ഉണ്ടാക്കാനായി. ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി. ആദ്യ ഇന്നിംഗ്‌സില്‍ 45 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ വേഗമേറിയ സ്‌കോറിംഗ്.

ഭുവനേശ്വര്‍ കുമാര്‍

അവസാന ടെസ്റ്റില്‍ മാത്രം കളിച്ച ഭുവനേശ്വര്‍ രണ്ടു വിക്കറ്റ് നേടി. ഇതില്‍ രണ്ടാമത്തേതായിരുന്നു വലുത്. ഓസീസ് നായകന്‍ സ്മിത്തിനെ മൂന്നാം ദിനം 17ന് ബൗള്‍ഡാക്കി.

മുരളി വിജയ്

ഇന്ത്യന്‍ ഓപ്പണറില്‍നിന്ന് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. മൂന്നു ടെസ്റ്റില്‍ 113 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 82.

വിരാട് കോഹ്‌ലി

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേ വന്‍ സ്‌കോര്‍ ചെയ്ത കോഹ് ലിയെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ശരിക്കും പൂട്ടി. മൂന്നു മത്സരങ്ങളില്‍ വെറും 46 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍ 15.

ഇഷാന്ത് ശര്‍മ

മൂന്നു ടെസ്റ്റില്‍നിന്നു ഇന്ത്യന്‍ പേസര്‍ക്കു വീഴ്ത്താനായത് വെറും മൂന്നു വിക്കറ്റ് മാത്രം. നിലവിലെ ഇന്ത്യന്‍ പേസര്‍മാരില്‍ 77 ടെസ്റ്റിന്‍റെപരിചയസമ്പത്തുള്ള താരത്തില്‍നിന്നാണ് ഈ പ്രകടനം.

കരുണ്‍ നായര്‍

ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നേടിയ 303 റണ്‍സിനു ശേഷം കരുണ്‍ നായരില്‍നിന്നു മികച്ച ഇന്നിംഗ്‌സ് പിറന്നില്ല. ആദ്യ ടെസ്റ്റില്‍ കളിച്ചില്ല. ബംഗളൂരുവില്‍ 26 റണ്‍സുമായി നന്നായി തുടങ്ങി. റാഞ്ചിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ 23 രണ്ടാം ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടു. നാലാം ടെസ്റ്റില്‍ ഫീല്‍ഡിംഗില്‍ മോശമായി. രണ്ടു തവണ വാര്‍ണറെ വിട്ടുകളഞ്ഞു. രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ കരുണ്‍ നായര്‍ക്കു സ്ഥാനം നഷ്ടമാകാന്‍ സാധ്യതകളുണ്ട്.

ജയന്ത് യാദവ്

പൂന ടെസ്റ്റില്‍ മാത്രം കളിച്ച ജയന്തില്‍നിന്ന് മികച്ച ബൗളിംഗ് വന്നില്ല. അടുത്ത മൂന്നു ടെസ്റ്റിലും ഇടംനേടാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.