കാനറികൾക്കു ജയം
കാനറികൾക്കു ജയം
Saturday, March 24, 2018 1:12 AM IST
മോസ്കോ: ലോകകപ്പ് ഫുട്ബോൾ സന്നാഹ മത്സരത്തിൽ ആതിഥേരായ റഷ്യയെ കീഴടക്കി മഞ്ഞപ്പട. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയമാഘോഷിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മഞ്ഞപ്പട വലകുലുക്കൽ ചടങ്ങ് ആരംഭിച്ചത്.

53-ാം മിനിറ്റിൽ റീബൗണ്ട് പന്ത് വലയിലാക്കി മിറാൻഡ കാനറികളുടെ ആദ്യ ഗോൾ നേടി. പൗളീഞ്ഞോയെ ബോക്സിനുള്ളിൽ വലിച്ചിട്ടതിനു ലഭിച്ച പെനാൽറ്റി വലയിലാക്കി ഫിലിപ്പെ കുട്ടീഞ്ഞോ (62-ാം മിനിറ്റിൽ) ബ്രസീലിന്‍റെ ലീഡ് ഉയർത്തി. തുടർന്ന് വില്യണിന്‍റെ ക്രോസിൽ ഹെഡറിലൂടെ 66-ാം മിനിറ്റിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ കാനറികൾ ജയത്തോടെ കളംവിട്ടു.

മറ്റൊരു മത്സരത്തിൽ യുറുഗ്വെ 2-0ന് ചെക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. യുറുഗ്വെയുടെ സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസും എഡിസൻ കവാനിയുമാണ് യുറുഗ്വെയ്ക്കായി ഗോൾ നേടിയത്. 10-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു സുവാരസിന്‍റെ ഗോൾ. 37-ാം മിനിറ്റിൽ കവാനിയും ലക്ഷ്യംകണ്ടു. 2017 ഒക്ടോബറിൽ ബൊളീവിയയെ 4-2നു മറികടന്നതിനുശേഷം യുറുഗ്വെയുടെ ആദ്യ ജയമാണിത്. നവംബറിൽ നടന്ന സൗഹൃദമത്സരങ്ങളിൽ പോളണ്ടുമായി ഗോൾരഹിത സമനിലയും ഓസ്ട്രിയയോട് 2-1ന്‍റെ തോൽവിയുമായിരുന്നു ഫലം. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ റഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നിവയ്ക്കൊപ്പമാണ് യുറുഗ്വെ.


ഡെന്മാർക്ക് 1-0ന് പനാമയെ മറികടന്നു. പിയോനെ സിസ്റ്റോ (69-ാം മിനിറ്റ്) ആണ് ഡെന്മാർക്കിന്‍റെ ഗോൾ നേടിയത്. ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ഫ്രാൻസ്, പെറു എന്നിവയ്ക്കൊപ്പമാണ് ഡെന്മാർക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.