Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു വരിയിൽ കാര്യം പറയും കടലാസ്
നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ, അവൻ ചോറ് തേടിയിറങ്ങിയത്...
കഴിഞ്ഞ നാളുകളിൽ മലയാളിയുടെ മനസിനെ പിടിച്ചുലച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്.. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കൈകൾ കൂട്ടിക്കെട്ടപ്പെട്ട് നിസഹായനായി നിൽക്കുന്ന മധു എന്ന ആദിവാസി യുവാവിന്റെ ചിത്രത്തോട് ചേർത്താണ് ഈ ചോദ്യം വച്ചിരുന്നത്.വിവിധ സമൂഹമാധ്യമങ്ങളിൽ നിരവധി തവണ ഷെയർ ചെയ്യപ്പെട്ട ഈ ചോദ്യം ആദ്യം ഉന്നയിച്ചത് കടലാസ് എന്ന ഫേസ്ബുക്ക് പേജിലായിരുന്നു.ചെത്തിമിനുക്കിയ മൂർച്ചയുള്ള വാക്കുകൾക്ക് ചേരുന്ന പശ്ചാത്തലവും ചിത്രങ്ങളും നൽകി അവയെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുകയാണ് കടലാസ് എന്ന പേജ്. മൂന്നു ലക്ഷത്തിലധികം ലൈക്കുകൾ നേടി അനുദിനം വൈറലായി മാറുന്ന പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന കടലാസിന് കുറേ കഥകൾ പറയാനുണ്ട്.
കടലാസിന്റെ തുടക്കം.
ചെറുപ്പം മുതൽ എഴുത്തിനോട് ഏറെ താത്പര്യമുള്ള ആളായിരുന്നു ഫാ.ബിബിൻ എഴുപ്ലാക്കൽ. വൈദിക വിദ്യാർഥിയായിരുന്ന സമയത്താണ് കംപ്യൂട്ടർ ഗ്രാഫിക്സിൽ കന്പം കയറിയത്. സ്വയം കുത്തിക്കുറിച്ച വരികൾ മനോഹരമായി ഡിസൈൻ ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നന്നായിട്ടുണ്ടെടാ എന്നു പറഞ്ഞ് പ്രോത്സാഹനം നൽകിയത് കൂട്ടുകാരായിരുന്നു. പിന്നീട് കൂട്ടുകാരുടെ വരികൾക്കും ബിബിനച്ചൻ ഡിസൈനുകൾ ചെയ്ത് നൽകിത്തുടങ്ങി. മനസിൽ നല്ല ആശയങ്ങൾ ഉണ്ടെങ്കിലും പ്രസാധകരില്ലാത്തതിനാൽ പുറംലോകം അറിയാതെ പോകുന്ന എഴുത്തുകാരെ സഹായിക്കണമെന്ന് ബിബിനച്ചന്‍ തോന്നി. അങ്ങനെയായിരുന്നു കടലാസ് എന്ന ഫേസ്ബുക്ക് പേജിന്റെ തുടക്കം. 2014 ലെ കേരളപ്പിറവി ദിനത്തിൽ കടലാസ് ഒൗദ്യോഗികമായി നിലവിൽവന്നു. തിരക്കുകളുടെ ലോകത്ത് പേജുകളിലൂടെ വിരലോടിച്ചു പോകുന്നവർക്ക് ചേരുന്ന രീതിയിലാണ് കടലാസിന്റെ രചനാ ശൈലി. ഏറ്റവും കുറഞ്ഞ വാക്കുകളിൽ ശക്തമായ ഒരു ആശയത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ രീതി.
വൈദികനാണെന്ന് അറിഞ്ഞപ്പോൾ
പതുക്കെ പതുക്കെയായിരുന്നു കടലാസ് എന്ന ഫേസ്ബുക്ക് പേജിന്റെ വളർച്ച. എന്തെങ്കിലും ആശയങ്ങൾ പങ്കുവയ്ക്കാനുള്ളവർ ആ ആശയം പേജ് അഡ്മിനായ ബിബിനച്ചന്‍ അയച്ചുകൊടുക്കും. അച്ചൻ ആവശ്യമായ ചിത്രങ്ങളും പശ്ചാത്തലവും നൽകി ചെറിയൊരു പോസ്റ്ററാക്കി മാറ്റി പേജിൽ പ്രസിദ്ധീകരിക്കും. വൈദിക വിദ്യാർഥി ആയിരിക്കുന്പോൾ തുടങ്ങിയ ഈ പേജ് വൈദികനായ ശേഷവും അച്ചൻ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നു. വൈദികപട്ടം സ്വീകരിച്ച ദിവസമാണ് താൻ ഒരു വൈദിക വിദ്യാർഥിയായിരുന്നെന്നും വൈദികനാകാൻ പോവുകയാണെന്നും കടലാസ് ഗ്രൂപ്പിലുള്ളവരെ അറിയിക്കുന്നത്. അതിനുശേഷം തനിക്കു കൂടുതൽ പിന്തുണ ലഭിച്ചുതുടങ്ങിയെന്ന് ബിബിനച്ചൻ പറയുന്നു.ദിവ്യകാരുണ്യ മിഷണറി സഭയിലെ (എംസിബിഎസ്) അംഗമാണ് ഫാ. ബിബിൻ എഴുപ്ലാക്കൽ.
വഴിത്തിരിവായത് #justiceforjisha
പെരുന്പാവൂരിലെ ജിഷയുടെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. ജിഷയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ #justiceforjisha എന്ന് ഹാഷ്ടാഗ് പിറവിയെടുത്തത് കടലാസിലായിരുന്നു. അത് ശ്രദ്ധിക്കപ്പെട്ടതോടെ കടലാസിനെ ഫേസ്ബുക്കിൽ പിന്തുടരുന്നവരുടെ എണ്ണം കൂടി. ഇപ്പോൾ 3,15,000 ൽ അധികം ആളുകളാണ് കടലാസ് എന്ന പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.
ഒളിച്ചുവയ്ക്കാനല്ല, വിളിച്ചുപറയാനുള്ളതാണ് കടലാസ്
ഉള്ളിലിരിക്കുന്ന കല ഒളിച്ചുവയ്ക്കാനുള്ളതല്ല വിളിച്ചുപറയാനുള്ളതാണ് എന്നാണ് കടലാസിന്റെ ടാഗ് ലൈൻ. ജാതി,മത ഭേദമെന്യേ ആർക്കും അവരുടെ മനസിലുള്ള ആശയങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കാനുള്ള ഒരു വേദിയായി മാറുകയാണ് കടലാസ്.അതിരന്പുഴ എംസിബിഎസ് മൈനർ സെമിനാരിയിലെ അധ്യാപന ജോലികൾക്കിടയിലാണ് ബിബിനച്ചൻ കടലാസിനായി സമയം കണ്ടെത്തുന്നത്. കൂടാതെ ശാലോം ടെലിവിഷനിൽ ബുക്ക് റിവ്യു എന്നൊരു പരിപാടിയും ചെയ്യുന്നു.
അപരന്മാർ ഏറെയുണ്ട്.
ഫേസ്ബുക്കിൽ കയറി കടലാസ് തപ്പിയാൽ ഒരേ രൂപത്തിലും ഭാവത്തിലുമുള്ള നിരവധി പേജുകൾ കാണാൻ കഴിയും. യഥാർഥ കടലാസിന്റെ വിജയം കണ്ട് തുടങ്ങിയവയാണ് അതെല്ലാം. കടലാസിൽ എഴുതപ്പെട്ട വരികൾ പലയിടത്തും ക്രെഡിറ്റ് നൽകാതെ ആളുകൾ എടുത്ത് ഉപയോഗിച്ചു കാണുന്നുണ്ടെന്ന് ബിബനച്ചൻ പറയുന്നു. എന്നാൽ ഇതിൽ അച്ചന് പരാതിയോ പരിഭവമോ ഇല്ല. കാരണം മറ്റൊന്നിനും തട്ടിയെടുക്കാനാകാതെ കടലാസ് വളരുകയാണ്. ഫേസ്ബുക്കിന് പുറമെ ഇൻസ്റ്റഗ്രാമിലും സജീവമാണ് കടലാസ്. കടലാസ്.കോം എന്നൊരു വെബ്സൈറ്റും അടുത്തിടെ തുടങ്ങിയിട്ടുണ്ട്.
കടലാസ് കലാലയങ്ങളിലേക്കും
എഴുത്തുകാരെ പ്രോത്സാപ്പിക്കുന്നതിനായി കലാലയങ്ങളിലേക്കും കടന്നുചെന്നുകഴിഞ്ഞു കടലാസ്. കൊച്ചിയിലെ കുഫോസിൽ കടലാസ് കഴിഞ്ഞ ഇടയ്ക്ക് ഒരു ഒറ്റവരി കവിതാ മത്സരം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയുടെ വിജയം ഉൾക്കൊണ്ട് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ഫേസ്ബുക്ക് :www.facebok.com/kadalassa
ട്വിറ്റർ :www.twittwer.com/kadalassa
ഇൻസ്റ്റഗ്രാം :www.instagram.com/kadalassa
റോസ് മേരി ജോൺ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top