ശുകവനം: ഒരേക്കറിലെ സുന്ദരമായ പക്ഷിക്കൂട്
Sunday, June 18, 2017 2:55 AM IST
ഏവിയറി എന്നാൽ വലിയ പക്ഷിക്കൂട് എന്നാണർഥം. ഒരു പക്ഷിക്കൂട്ടിൽ ഏറ്റവുമധികം ഇനം പക്ഷികളെ പാർപ്പിച്ചിരിക്കുന്ന റിക്കാർഡ് ഇന്ത്യയിലെ മൈസൂരിലുള്ള ശുകവന ബേർഡ് ഹോമിനാണ്. ഗിന്നസ് വേൾഡ് റിക്കാർഡ്സ് അടുത്തിടെ സ്ഥിരീകരിക്കുകയും ചെയ്തു.

468 ഇനങ്ങളിലായി 2,100 അന്തേവാസികളാണ് ഈ പക്ഷിക്കൂട്ടിലുള്ളത്. അപ്പോൾത്തന്നെ അതിന്‍റെ വലുപ്പം ഉൗഹിക്കാമല്ലോ. പക്ഷികൾക്ക് വിശാലമായി പറന്നുനടക്കാനായി 50 മീറ്റർ ഉയരമുള്ള പക്ഷിക്കൂടാണിത്. വലുപ്പം ഒരേക്കർ വരും. അവദൂത ദത്താപീഠം ആശ്രമത്തിന്‍റെ മേധാവി ഡോ. ഗണപതി സച്ചിദാനന്ദ സ്വാമിജിയാണ് ഈ വലിയ ഏവിയറി തയാറാക്കിയിരിക്കുന്നത്.

പക്ഷികളോട് വളരെയേറെ ഇഷ്ടമുള്ളതിനാലാണ് അദ്ദേഹം ഈ പക്ഷിക്കൂട് തയാറാക്കിയത്. വംശനാശഭീഷണി നേരിടുന്ന ഇനം പക്ഷികളാണ് ഇവിടെയുള്ളതിൽ ഏറിയ പങ്കും. വലിയ പക്ഷിക്കൂടിനൊപ്പം പക്ഷികൾക്കായി പ്രത്യേക ആശുപത്രിയും തയാറാക്കിയിട്ടുണ്ട്.
ഇവിടേക്കെത്തുന്ന സന്ദർശകരെ സ്വീകരിക്കാനും അവരെ സന്തോഷിപ്പിക്കാനും നല്ല പരിശീലനം സിദ്ധിച്ച നന്നായി സംസാരിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന തത്തകളുണ്ട്.

ഏറ്റവുമധികം ബോണ്‍സായി മരങ്ങളുടെ ശേഖരമുള്ളത് ഉൾപ്പെടെ ഇപ്പോൾ എട്ട് ഗിന്നസ് റിക്കാർഡുകൾ സ്വാമിയുടെ പേരിലുണ്ട്. 2,649 ബോണ്‍സായി മരങ്ങളാണ് അദ്ദേഹത്തിന്‍റെ ശേഖരത്തിലുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.