"അവൾ കത്തിച്ചത് എന്‍റെ ശരീരം മാത്രമാണ്...' ഡാനയ്ക്ക് വിധിയോടു തോല്ക്കാൻ മനസില്ല
Tuesday, August 22, 2017 1:13 AM IST
""മുഖമാകെ പടർന്ന അഗ്നിനാളങ്ങളുടെ മഞ്ഞനിറമാണ് ഇപ്പോഴും എന്‍റെ കണ്ണുകളിൽ, ഓർമകളിൽ'' തീപ്പൊള്ളലുകളെ അതിജീവിച്ച് രണ്ടാം ജന്മം നേടിയ ഡാന വുളിൻ എന്ന മുപ്പത്തൊന്നുകാരിയുടെ വാക്കുകളാണിത്. 2012ലാണ് ഓസ്ട്രേലിയൻ സ്വദേശിനിയായ ഡാന സ്വന്തം മുറിയിൽ അഗ്നിക്കിരയാകുന്നത്. അബദ്ധത്തിൽ തീ പടർന്നതാണെന്നോ ഡാന ആത്മഹത്യക്കു ശ്രമിച്ചതാണെന്നോ കരുതിയെങ്കിൽ തെറ്റി. മുഖത്ത് ചിരിയും ഉള്ളിൽ പകയുമായി വീട്ടിലെത്തിയ നതാലി ഡിമിത്രവസ്ക എന്ന യുവതി ഡാനയെ സ്പിരിറ്റൊഴിച്ചു കത്തിക്കുകയായിരുന്നു.

തന്‍റെ ഭർത്താവുമായി ഡാനയ്ക്ക് അടുപ്പമുണ്ടെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് നതാലി അക്രമിയായത്. സൗഹൃദസംഭാഷണത്തിനെന്ന മട്ടിൽ ഡാനയുടെ വീട്ടിലെത്തിയ നതാലിയും സുഹൃത്ത് ഡാനിയൽ സ്റ്റോണും എല്ലാം മനസിലുറപ്പിച്ചിരുന്നു. ഭർത്താവ് എവിടെയാണെന്നു തിരക്കിയ ശേഷം കൈയിൽ കരുതിയ കുപ്പിയിലെ സ്പിരിറ്റ് ഡാനയുടെ ദേഹമാസകലം ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ശരീരമാകെ തീപടർന്നു താൻ വേദനകൊണ്ടുപുളയുന്പോൾ, നിർദയം ആർത്തട്ടഹസിച്ച നതാലിയുടെ മുഖം ഇപ്പോഴും ഓർമയിലുണ്ടെന്നു ഡാന പറയുന്നു.

കൊല്ലാനെത്തിയവർ കൃത്യം നടത്തിയതിന്‍റെ വിജയാഹ്ലാദത്തിൽ വീടുവിട്ടശേഷം കുളിമുറിയിലെ ബാത് ടബ്ബിൽ മുങ്ങിയാണ് ഡാന തീകെടുത്തിയത്. തുടർന്നു വലിഞ്ഞിഴഞ്ഞ് വീടിനുപുറത്തെത്തിയ ഡാനയെ ഒരു വഴിപോക്കൻ ആശുപത്രിയിലെത്തിക്കുകയായിരു ന്നു. മുഖത്തെയും നെഞ്ചിലെയും മാംസഭാഗങ്ങൾ ഉരുകി വേർപെട്ട നിലയിലായിരുന്നുവെങ്കിലും ജീവൻ ആ ശരീരത്തിലവശേഷിച്ചിരുന്നു. 200ലധികം ശസ്ത്രക്രിയകൾക്കു ശേഷമാണ് ഡാന മനുഷ്യരൂപം വീണ്ടെടുത്തത്. ‌‌

"വർത്ത് ഫൈറ്റിംഗ് ഫോർ' എന്ന പേരിൽ തന്‍റെ ജീവിതം പുസ്തകമാക്കിയിരിക്കുകയാണ് ഡാന. ഈ മാസം 28ന് പുസ്തകം പ്രകാശനം ചെയ്യും. പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപമായി ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ഡാനയുടെ പുസ്തകത്തിന് വലിയ സ്വീകരണമാണൊരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.