നിറയെ അസ്ഥികൂടങ്ങളുമായി ഒരു പ്രേതക്കപ്പൽ!
Friday, June 29, 2018 10:12 AM IST
എവിടെ നോക്കിയാലും അസ്ഥികൂടങ്ങൾ. മനുഷ്യരുടേതു മാത്രമല്ല. മൃഗങ്ങളുടേതും പക്ഷികളുടേതുംവരെ. പിന്നെ പാതി അഴുകിയ നിലയിലുള്ള ശവശരീരങ്ങൾ... അവ ഭക്ഷിക്കുന്ന ഭീകരരൂപികൾ!! തീർന്നിട്ടില്ല പ്രേത കപ്പിലിലെ പേടിക്കാഴ്ചകൾ.

ജാസണ്‍ സ്റ്റിവ എന്ന ഗോതിക് ചിത്രകാരനാണ് തടിയിൽ പ്രേതക്കപ്പലൊരുക്കി വിസ്മയം തീർക്കുന്നത്. സൂപ്പർഹിറ്റ് ഹോളിവുഡ് ചിത്രം ‘ഗോസ്റ്റ് ഷിപ്’ ആണ് തനിക്കു തടിയിൽ പ്രേതാലയം പണിയാൻ പ്രേരണയായതെന്നു ജാസണ്‍ പറയുന്നു.

പുത്തൻകാല പ്രേതസങ്കൽപ്പങ്ങളും പഴഞ്ചൻ പ്രേതസങ്കൽപ്പങ്ങളും സമന്വയിപ്പിച്ചാണ് ഈ പ്രേതക്കപ്പലിന്‍റെ നിർമാണം. അതിനാൽത്തന്നെ കോട്ടിട്ട, സുമുഖരായ പ്രേതങ്ങളെയും വിരൂപികളായ രാക്ഷസന്മാരെയും ഈ കപ്പലിൽ കാണാം.

എട്ടടി ഉയരവും 7.5 അടി നീളവുമാണ് ഈ പ്രേതക്കപ്പലിനുള്ളത്. വേറിട്ട കാഴ്ചകളെ സദാ പ്രോത്സാഹിപ്പിക്കാറുള്ള സമൂഹമാധ്യമങ്ങൾ ഈ പ്രേതക്കപ്പലിനെ ഏറ്റെടുത്തുവെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത മാസം ലേലം നടത്തി തന്‍റെ പ്രേതശില്പം വില്ക്കാനാണ് ജാസണ്‍ പദ്ധതിയിട്ടിരിക്കുന്നത്. പ്രേതങ്ങളെ പേടിയില്ലാത്തവർ റെഡിയായിക്കോളൂ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.