കണ്ടക്ടറുടെ കുറിപ്പും യാത്രക്കാരിയുടെ പരിഭവവും; ഒടുവിൽ ആർഎസി 140 ബസ് ഈരാറ്റുപേട്ടയിൽ തിരികെയെത്തി
Thursday, April 19, 2018 10:39 AM IST
ആലുവയിലേക്കും അവിടെ നിന്നും കണ്ണൂര്‍ക്കും മാറ്റിയ ഈരാറ്റുപേട്ട ഡിപ്പോയുടെ ആർഎസി 140 ബസ് ഒടുവില്‍ ഈരാറ്റുപേട്ടക്കാരുടെ സ്‌നേഹത്തികവിലേക്കു തിരിച്ചെത്തി. ചീഫ് ഓഫീസിലെ നിര്‍ദേശപ്രകാരം ബസ് കൈമാറിയതിന് പിന്നാലെ ബസ് കണ്ടക്ടറുടെ കുറിപ്പിനൊപ്പം യാത്രക്കാരിയുടെ പരിഭവം പറച്ചിലും വൈറലായതോടെ കെഎസ്ആര്‍ടിസി എംഡി തന്നെ ബസ് തിരിച്ചു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഈരാറ്റുപേട്ട-കൈപ്പള്ളി, കൈപ്പള്ളി-കോട്ടയം, കോട്ടയം-കട്ടപ്പന റൂട്ടിലായിരുന്നു ഈ വെളുത്ത സുന്ദരിയുടെ യാത്ര. ബസ് ആലുവയ്ക്ക് കൈമാറാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അവസാന ട്രിപ്പിന് ശേഷമാണ് കണ്ടക്ടര്‍ സമീര്‍ വികാരപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പതിവ് യാത്രക്കാരെയും സുഹൃത്തുക്കളെയും സമ്മാനിച്ച ബസിനെ ദസ്തയേവിസ്‌കിയുടെ ‘അന്ന’ യോടാണ് ഉപമിച്ചത്.

ഇതിന് പിന്നാലെ ആലുവ ഡിപ്പോയില്‍ വിളിച്ച ബസിലെ പതിവ് യാത്രക്കാരി, ബസ് കൊണ്ടുപോയതിനെ അപലപിക്കുകയും ബസ് ഈരാറ്റുപേട്ടയ്ക്ക് തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ഫോണ്‍വിളിയുടെ ഓഡിയോ കേരളമാകെ പ്രചരിക്കുകയും ചെയ്തു. ഫോണ്‍വിളിച്ച യാത്രക്കാരി ആരെന്നത് ഇപ്പോഴും വ്യക്തമല്ല.

ഓഡിയോ സന്ദേശം കേട്ട കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയാണ് ബസ് തിരികെ നല്‍കാന്‍ ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് ഡിപ്പോയില്‍നിന്നും ജീവനക്കാര്‍ കണ്ണൂരെത്തി ബസ് തിരികെ വാങ്ങി. ഇന്നലെ വൈകുന്നേരമാണ് ബസ് തിരികെ എത്തിച്ചത്. ഇന്നലെ എന്‍റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസിന് സ്വീകരണവും നല്‍കി. റിബണും ബലൂണുകളും ചാര്‍ത്തി പുതിയ ബസ് എന്ന രീതിയിലായിരുന്നു സ്വീകരണം. ബസിന്‍റെ സ്വന്തം കണ്ടക്ടര്‍ സമീറും എടിഒ ജോണ്‍സണും ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.