സമാധാന നൊബേൽ ഏറ്റുവാങ്ങാൻ ഹിരോഷിമ ദുരന്തത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയും
Sunday, October 29, 2017 8:19 PM IST
ഹിരോഷിമയിൽ നാശം വിതച്ച അണുബോംബിനെ അതിജീവിച്ച സെറ്റ്സുകോ ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം ഏറ്റുവാങ്ങും. അണ്വായുധ നിർവ്യാപനത്തിനായി രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന ഇന്‍റനാഷണൽ കാന്പെയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസിനൊപ്പമാണ് (ഐക്യാൻ) സെറ്റ്സുകോ നൊബേൽ ഏറ്റുവാങ്ങുന്നത്. പുരസ്കാരം സ്വീകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഹിരോഷിമാ ദുരന്തത്തിന്‍റെ കരിനിഴലുകൾ ഇപ്പോഴും തന്‍റെ കണ്ണുകളിലുണ്ടെന്നും സെറ്റ്സുകോ പറഞ്ഞു. സെറ്റ്സുകോയ്ക്ക് 13 വയസുള്ളപ്പോഴാണ് അമേരിക്ക ഹിരോഷിമയിൽ അണുബോംബിട്ടത്.

സെറ്റ്സുകോയുടെ ഓർമക്കുറിപ്പുകളിലേക്ക്... "പെട്ടെന്നൊരു നിമിഷം ഞാൻ ആകാശത്തേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ഓർമ വന്നപ്പോൾ ചിന്നിച്ചിതറിയ ശവശരീരങ്ങൾക്കിടയിലായിരുന്നു ഞാൻ. ഉദയസൂര്യനെ പുകപടലങ്ങൾ മറയ്ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. എങ്ങും കൂരിരുട്ട്, ഞെരുക്കങ്ങൾ, നിലവിളി, ദിവസങ്ങൾ പലതു വേണ്ടിവന്നു എന്താണ് സംഭവിച്ചതെന്നറിയാൻ...' ആ ദുരന്തദിനങ്ങളെപ്പറ്റി പറയുന്പോൾ ഇന്നും സെറ്റ്സുകോയുടെ കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടം.

1945 ഓഗസ്റ്റ് ആറിനു ഹിരോഷിമയുടെ മണ്ണിൽ പതിച്ച അണുബോംബ് 1,40,000 പേരുടെ ജീവനെടുത്തെന്നാണ് ഔദ്യോഗിക കണക്കുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.