ഗോൾഡ് ഫിഷിന്‍റെ ഒാക്സിജനില്ലാ ജീവിതത്തിന്‍റെ രഹസ്യം കണ്ടെത്തി!
Monday, August 14, 2017 4:00 AM IST
അക്വേറിയങ്ങളിലെ സൗന്ദര്യറാണിയാണ് ഗോൾഡ് ഫിഷ്. സുവർണനിറമോലുന്ന ഈ മത്സ്യസുന്ദരിക്കു മനംമയക്കുന്ന മേനിയഴകിനു പുറമേ ആരെയും അതിശയിപ്പിക്കുന്ന ചില കഴിവുകളുമുണ്ട്.

അതിശൈത്യ കാലത്തു യൂറോപ്യൻ രാജ്യങ്ങളിലെ ജലാശയങ്ങൾ മഞ്ഞുപാളികളാൽ മൂടപ്പെടുന്പോൾ പ്രാണവായു ലഭിക്കാത മീനുകളെല്ലാം ചത്തുപൊങ്ങുന്നതു സ്ഥിരം കാഴചയാണ്. എന്നാൽ, ഗോൾഡ് ഫിഷിന് ഓക്സിജൻ ഇല്ലാത്ത ജലത്തിലും ജീവൻ നിലനിർത്താനാകും. വർഷങ്ങൾക്കു മുന്പുതന്നെ ഗോൾഡ് ഫിഷിന്‍റെ ഈ അസാധാരണ കഴിവ് കണ്ടെത്തിയതാണെങ്കിലും ഇതെങ്ങനെ സാധിക്കുന്നു എന്നതായിരുന്നു ശാസ്ത്രലോകത്തെ കുഴക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് നോർവെയിലെ ഒസ്‌ലോ സർവകലാശാലയിലെയും ലിവർപൂൾ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ.

ഓക്സിജന്‍റെ അസാന്നിധ്യത്തെത്തുടർന്നു ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹാനികരമായ ലാക്‌ടിക് ആസിഡിനെ എഥനോളാക്കി പുറന്തള്ളിയാണു ഗോൾഡ് ഫിഷുകൾ അതിജീവനം നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പേശികളിൽ പ്രത്യേകമായുള്ള രണ്ടുതരം പ്രോട്ടീൻ ഘടങ്ങളാണ് ഈ രാസപ്രക്രിയയ്ക്കു ഗോൾഡ് ഫിഷിനെ സഹായിക്കുന്നത്.

ഗോൾഡ് ഫിഷിന്‍റെ വംശത്തിൽപ്പെട്ട ക്രൂഷിയൻ കാർപ്പ് എന്ന മത്സ്യത്തിനും ഈ കഴിവുണ്ടെന്നാണു ശസ്ത്രജ്ഞർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.