വെള്ളത്തിനടിയിലെ മഹാഗുഹയ്ക്ക് റിക്കാർഡ് നീളം
Friday, January 19, 2018 2:24 PM IST
മണ്‍മറഞ്ഞ മായൻ സംസ്കാരത്തിന്‍റെ ബാക്കിപത്രമായി വെള്ളത്തിനടിയിൽ ഒരു മഹാഗുഹ! കിഴക്കൻ മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിനോടു ചേർന്നു കടലിനടിയിലായാണ് മഹാഗുഹ കണ്ടെത്തിയത്. 347കിലോമീറ്റർ നീളമാണു ഗുഹയ്ക്കുള്ളത്. വെള്ളത്തിനടിയിലുള്ള ഗുഹകളിൽ ഏറ്റവും നീളമുള്ളതാണ് ഇതെന്നാണ് ഗവേഷകരുടെ വാദം.



മായൻ സംസ്കാരത്തിന്‍റെ ചരിത്രാവശിഷ്ടങ്ങൾ പഠിക്കാനെത്തിയ ഗവേഷകസംഘം ഒരു മാസമായി കടലിനടിയിൽ നടത്തിയ തെരച്ചിലിലാണു ഗുഹ കണ്ടെത്തിയത്. ആദ്യം 263 കിലോമീറ്റർ നീളമുള്ള ഗുഹയാണ് കണ്ടെത്തിയത്. എന്നാൽ, ഇതിന്‍റെ അവസാനഭാഗത്തേക്ക് നീന്തിച്ചെന്ന ഗവേഷകർ മണ്ണുനീക്കിയതോടെയാണ് ഗുഹയ്ക്കു നീളം ഇനിയുമുണ്ടെന്നു മനസിലാക്കിയത്. മായൻ കാലഘട്ടത്തിൽ പണിതീർത്ത ഈ ഗുഹയുടെ ഉൾവശം കൂടുതൽ ഗവേഷകരെത്തി പരിശോധിച്ചുവരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.