സിംഹത്തെയും കാണാം ഭക്ഷണവും കഴിക്കാം ഈ റസ്റ്ററന്‍റിൽ
Tuesday, July 10, 2018 2:33 PM IST
ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയെടുക്കുവാൻ ആകർഷകമായ പ്രവർത്തികൾ കടയുടമകൾ ചെയ്യുന്നത് ആദ്യ സംഭവമല്ല. എന്നാൽ തുർക്കിയിലെ ഇസ്താംബുളിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്ററന്‍റിന്‍റെ അധികൃതർ ചെയ്തത് അൽപ്പം കടന്ന കൈയ്യായി പോയില്ലെ എന്നാണ് എല്ലാവരും ഇപ്പോൾ ആലോചിക്കുന്നത്.

കാരണം ഇവിടെ പ്രവർത്തിക്കുന്ന മേവ്സൂ എന്നു പേരിട്ടിരിക്കുന്ന റസ്റ്ററന്‍റിനുള്ളിൽ കൂടി ഓടി നടക്കുന്നത് ഒരു സിംഹമാണ്. റസ്റ്ററന്‍റിനുള്ളിലുള്ള ഒരു ഗ്ലാസ് നിർമിത കൂടിനുള്ളാലാണ് ഈ സിംഹത്തെ അടച്ചിരിക്കുന്നത്. ഈ കൂടിനുള്ളിൽ ഓടി നടക്കുന്ന സിംഹത്തെ കണ്ടുകൊണ്ട് ആളുകൾ ഭക്ഷണം കഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

സിംഹത്തെ കൂടാതെ രണ്ട് മുതലകൾ, മുപ്പത്തിയഞ്ച് മുയലുകൾ, നിരവധി അരയന്നങ്ങൾ, രണ്ട് പാമ്പുകൾ, നാല് കുതിരകൾ, രണ്ട് തത്ത, ഒരു ഉടുമ്പ് എന്നിവയും ഈ റസ്റ്ററന്‍റിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി നിരവധിയാളുകൾ ഒപ്പിട്ട പരാതി അധികൃതർക്കു നൽകിയിട്ടുണ്ട്. എന്നാൽ ഈ റസ്റ്ററന്‍റിന്‍റെ ഉടമയുടെ പക്കൽ മതിയായ രേഖകളെല്ലാമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.