ഒരുപങ്ക് പാവങ്ങൾക്ക്..! അറിയണം, സന്തോഷ് പണ്ഡിറ്റിന്‍റെ നിശബ്ദസേവനങ്ങൾ...
Monday, February 26, 2018 2:36 PM IST
ഒരു പുതപ്പ് പാവപ്പെട്ടവന് കൊടുത്തിട്ട് പത്രമോഫീസിലേക്ക് ഫോട്ടോ അയച്ചുകൊടുക്കുന്ന നടന്മാരും സെലിബ്രിറ്റികളും അറിയണം, സന്തോഷ് പണ്ഡിറ്റിന്‍റെ നിശബ്ദ സേവനങ്ങൾ. സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരുപങ്ക് പാവങ്ങൾക്ക് നല്കുന്ന പണ്ഡിറ്റിന്‍റെ പ്രവർത്തനങ്ങൾ ഇങ്ങനെ...

അഗളിയിൽ മധു എന്ന യുവാവ് ആൾക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ സിനിമ-രാഷ്‌ട്രീയ രംഗത്തെ പലരും ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ചിലർ മധുവിനെ എന്‍റെ അനുജനാണെന്ന് പറഞ്ഞപ്പോൾ മറ്റുചിലർ മേന്പൊടിക്കു കരച്ചിൽ കൂടി ചേർത്തു. ഒരാൾ കൊച്ചിയിലെ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് ചോരവാർന്ന് നടുറോഡിൽ കിടന്നപ്പോൾ ഒന്നും മിണ്ടാതെ നിന്നവരാണ് ഇപ്പോൾ രോഷവുമായി ഇറങ്ങിയതെന്നതാണ് ഏറെ രസകരം.



സാമൂഹ്യ പ്രവർത്തനവും പ്രതികരണങ്ങളും സ്വന്തം പ്രശസ്തി വർധിപ്പിക്കാനുള്ള വഴികളാണ് പലർക്കും, പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക്. സിനിമക്കാരാണെങ്കിൽ തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ പ്രമോഷൻ കൂടി ഇതിനിടെ നടത്തും. ബിസിനസ് നടത്തുന്ന സിനിമക്കാരാകട്ടെ തങ്ങളുടെ കന്പനിയുടെ വകയായി കുറച്ചു ഗുളികയോ ഒരു കന്പിളിപ്പുതപ്പോ നല്കി ഫ്രീയായിട്ട് പബ്ലിസിറ്റിയും ഒപ്പിക്കും.എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു സെലിബ്രിറ്റിയും നമ്മുടെ ഇടയിലുണ്ട്. സന്തോഷ് പണ്ഡിറ്റ് എന്ന ഒരു സിനിമക്കാരൻ. മുഖ്യധാരാ സിനിമക്കാർ ഒരുകാലത്ത് പിന്തള്ളിയ അതേ പണ്ഡിറ്റ് തന്നെ. ജനസേവനവും മുതലക്കണ്ണീരും പബ്ലിസിറ്റിക്കായി മാത്രം നടത്തുന്ന സെലിബ്രിറ്റികൾക്ക് ഇടയിൽ പണ്ഡിറ്റ് വ്യത്യസ്തനാകുന്നത് ഇവിടെയാണ്. എല്ലാ മാസവും തന്‍റെ വരുമാനത്തിന്‍റെ ഒരു പങ്ക് പാവപ്പെട്ട ആളുകൾക്ക് മാറ്റിവയ്ക്കുകയാണ് സന്തോഷ് ചെയ്യുന്നത്. അതിൽ ദളിതരും ആദിവാസികളും രോഗികളും ഉണ്ടാകാം.



സന്തോഷ് തന്നെ ഇവരെ കണ്ടെത്തി അർഹരായവരുടെ കൈകളിലേക്ക് മരുന്നായും വസ്ത്രങ്ങളായും ചെറിയ സംഭാവന നല്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ അട്ടപ്പാടിയിലെ ആദിവാസി പ്രദേശത്താണ് സന്തോഷ് എത്തിയത്.

മുഖ്യധാര സിനിമയുടെ ഭാഗമായതിന്‍റെ വകയിൽ ലഭിച്ച പ്രതിഫലത്തിന്‍റെ ഒരുവിഹിതവും അന്ന് നാട്ടുകാർക്കായി നല്കി, അവർക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. മധു മരിച്ചയുടനെ അനുജനും മകനുമൊക്കെയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സെലിബ്രിറ്റികൾക്ക് ഒരു പാഠപുസ്തകമാണ് പണ്ഡിറ്റെന്ന് ജനങ്ങളും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.