അമ്മേ.. പുറത്തെത്തിയാൽ വഴക്കുപറയരുതേ.. : തം ലുവാംഗ് ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ കരളുലയ്ക്കുന്ന കത്ത്
Saturday, July 7, 2018 2:48 PM IST
"ഞങ്ങൾ ശക്തരാണ്. ആരും ഞങ്ങളെ ഓർത്ത് വിഷമിക്കരുത്. തിരിച്ചു വരുമ്പോൾ വറുത്ത ചിക്കൻ ഉൾപ്പടെയുള്ള ഭക്ഷണം ഞങ്ങൾക്കു വേണം. അധ്യാപകരോട് ഒരു അഭ്യർത്ഥന ഞങ്ങൾക്ക് അമിതമായ ഹോംവർക്കുകൾ തരരുത്'. ഒരു തരി വെളിച്ചം പോലും കാണാനാവാതെ തായ്‌ലൻഡിലെ ഗുഹയിൽ നാളുകളായി കുടുങ്ങിക്കിടക്കുന്ന കുട്ടികൾ രക്ഷിതാക്കൾക്ക് എഴുതിയ കത്തിലെ വരികളാണിത്.

ഇവരുടെ അരികിലേക്ക് നീന്തിയെത്തിയ ബ്രിട്ടീഷ് രക്ഷാപ്രവർത്തകരുടെ കൈവശം മാതാപിതാക്കൾക്ക് കൊടുത്തയച്ച കത്തിലാണ് കുട്ടികൾ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത്. ഞങ്ങൾ ഇപ്പോഴും ആരോഗ്യമുള്ളവരാണ്. ഭയപ്പെടേണ്ടതില്ല. എന്നാൽ പുറത്തെത്തിയാൽ ടീച്ചർ കൂടുതൽ ഹോംവർക്കുകൾ തന്നേക്കരുതെന്നും തമാശയായി ഒരാൾ എഴുതി. ഗുഹയ്ക്കകത്ത് കയറിയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും വഴക്ക് പറയരുതെന്നും കത്തിൽ സൂചിപ്പിച്ച കുട്ടികളിലൊരാൾ ചെയ്ത തെറ്റിനു മാപ്പ് പറയുകയും ചെയ്തു. തായ്‌ലൻഡ് നാവിക സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളുടെ കത്തുകൾ പ്രത്യക്ഷപെട്ടത്.



തന്‍റെ കഴിവിന്‍റെ പരമാവധി കുട്ടികളെ സംരക്ഷിക്കുമെന്നും തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും അദ്ദേഹം നന്ദിയുമർപ്പിക്കുന്നു. ആത്മാർത്ഥമായ ഖേദപ്രകടനമാണ് അദ്ദേഹം കത്തിൽ നടത്തിയിരിക്കുന്നത്. മാതാപിതാക്കളെയും സഹോദരങ്ങളെയും വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്ന ഈ വരികളിൽ എത്രമേൽ വിഷമം ഈ കുരുന്നുകൾ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത്രയും നാൾ തങ്ങളുടെ പൊന്നോമന വളർത്തുമൃഗങ്ങളെ കാണാൻ സാധിക്കാത്തതിന്‍റെ വേദനയും അവർ പങ്കുവെയ്ക്കുന്നു.

നിക്കിന് മമ്മിയേയും ഡാഡിയേയും ഒരുപാട് ഇഷ്ടമാണ്. ഞാൻ പുറത്തുവന്നാൽ എനിക്ക് ബാർബിക്യു വാങ്ങിത്തരണം-നിക്ക് കത്തിൽ കുണുങ്ങുന്നു. എന്നാൽ ഫുട്ബോൾ ടീം കോച്ച് അകെ കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തി. തനിക്ക് കഴിയുന്നതുപോലെ ഈ കുട്ടികളെ സംരക്ഷിക്കും. ആത്മാർഥമായി മാതാപിതാക്കളോട് മാപ്പ് പറയുകയാണ്- അകെ കത്തിൽ പറഞ്ഞു. ഗുഹയിൽ അകപ്പെട്ട കുട്ടികളിൽ രണ്ടു പേരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.

രക്ഷാപ്രവർത്തകർ മുഖേനയാണ് ഈ കത്ത് കുട്ടികളുടെ മാതാപിതാക്കളിൽ എത്തിച്ചത്. ജൂണ്‍ 23നാണ് ഫുട്ബോൾ ടീമിലെ പന്ത്രണ്ട് കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. എന്നാൽ പത്ത് ദിവസത്തിനു ശേഷം ഇവരെ കണ്ടെത്തുകയായിരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഈ അപകടത്തിനു കാരണമായത്. രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നതിനും കാരണം ഇതു തന്നെയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.