അന്യംനിന്നുപോകില്ല, ഈ ടിബറ്റൻ വിരൽനൃത്തം
Monday, January 15, 2018 6:54 PM IST
ചൂണ്ടുവിരലും നടുവിരലും നായകനും നായികയും! ചുറ്റിനുമുള്ളവർ താളക്കൊഴുപ്പിൽ പാടുന്നതോടെ വിരൽനായികയും നായകനും നൃത്തം തുടങ്ങും. കണ്ടുനിൽക്കുന്നവരെ ഹരംപിടിപ്പിക്കുന്ന ആഘോഷനൃത്തം. പറഞ്ഞുവരുന്നത് ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത വിരൽനൃത്തത്തെക്കുറിച്ചാണ്. ഗോഷുവാങ്ക് എന്നാണ് ഈ നൃത്തരൂപത്തിനു പേര്. ടിബറ്റൻ ജനതയുടെ പരന്പരാഗത വിനോദമാണിത്. ചൂണ്ടുവിരലിലും നടുവിരലിലും ആൾരൂപങ്ങൾ വരച്ചാണ് കലാകാരന്മാർ നൃത്തത്തിനിറങ്ങുന്നത്. പൊതുസ്ഥലത്തുള്ള ഏതെങ്കിലും ഉയർന്ന ഇരിപ്പിടങ്ങളാണ് വിരൽനൃത്തവേദി. വർഷങ്ങൾ പഴക്കമുള്ള ഈ വിനോദനൃത്തത്തിന് യുനെസ്കോ 2015ൽ പൈതൃകപദവി നല്കിയിരുന്നു.



എന്നാൽ, പുതുതലമുറയിലുള്ളവർക്ക് വിരൽനൃത്തം ചെയ്യാൻ അറിയാത്തത് ഈ നാടോടി കലാരൂപം അന്യംനിന്നു പോകുമോ എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ, ഇനി അത്തരത്തിലുള്ള ആശങ്കകളുടെ ആവശ്യമില്ലെന്നാണ് ചൈനീസ് പൈതൃകവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. സിചുവാൻ പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിൽനിന്ന് വിരൽനൃത്തം അറിയാവുന്ന ഏതാനും ചിലരെ കണ്ടെത്തിയതാണ് അധികൃതരുടെ ആത്മവിശ്വാസത്തിനു കാരണം. ഇവരെ ഉപയോഗിച്ച് വിരൽനൃത്ത ക്ലാസുകളും അധികൃതർ ആരംഭിച്ചുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.