ഹൈപ്പർലൂപ് വേഗപ്പോരാട്ടത്തിൽ വീണ്ടും വിജയിച്ച് വാർ ടീം
Tuesday, July 24, 2018 9:32 AM IST
ട്യൂബിനുള്ളിലെ വേഗപോരാട്ടത്തിൽ വാർ ടീമിനു വീണ്ടും ജയം. ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കന്പനി നടത്തിയ മൂന്നാമത് ഹൈപ്പർലൂപ് പോഡുകളുടെ ഓട്ടമത്സരത്തിലാണ് മ്യൂണിക്കിലെ സാങ്കേതിക സർവകലാശാലാ വിദ്യാർഥികളുടെ ടീമായ വാർ( ഡബ്ലുഎആർ ആർ) വിജയിച്ചത്.

2016-17 വർഷങ്ങളിൽ നടന്ന മത്സരങ്ങളിലും വാർ ടീമിനുതന്നെയായിരുന്നു വിജയം. എന്നാൽ, ഇക്കുറി തലേവർഷത്തേക്കാൾ 50 ശതമാനം അധികവേഗത്തിൽ പാഞ്ഞാണ് വാർ ടീമിന്‍റെ പോഡ് വിജയം നേടിയത്; മണിക്കൂറിൽ 290 മൈൽ ദൂരം.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 40 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ട്യൂബ് പോലുള്ള വായു രഹിത കവചത്തിനുള്ളിൽ തയാറാക്കിയിട്ടുള്ള പാതയിലൂടെ പ്രത്യക വാഹനങ്ങൾ ഓടിക്കുന്ന വിദ്യയാണ് ഹൈപ്പർലൂപ്. അതിവേഗത്തിൽ വാഹനമോടിക്കാമെന്നതാണ് ഹൈപ്പർ ലൂപ്പിന്‍റെ സവിശേഷത.

ഹൈപ്പർലൂപ്പിലൂടെ ഓടിക്കുന്ന വാഹനങ്ങളെ പോഡുകളെന്നാണു വിളിക്കുന്നത്. കലിഫോർണിയയിലുള്ള സ്പേസ് എക്സ് ആസ്ഥാനത്തായിരുന്നു മത്സരം. ഹൈപ്പർ ലൂപ് വിദ്യക്കു കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ് എക്സ് വർഷത്തിലൊരിക്കൽ ഹൈപ്പർലൂപ് പോഡുകളുടെ ഓട്ട മത്സരം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.