മൃഗശാലയിലെ കങ്കാരുവിനെ സന്ദർശകർ കല്ലെറിഞ്ഞു കൊന്നു
Wednesday, April 25, 2018 9:05 AM IST
വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ പട്ടികയ്ക്ക് വലുപ്പം കൂടുന്പോഴും വന്യമൃഗങ്ങൾക്കു നേരേയുള്ള ക്രൂരതകൾ അവസാനിപ്പിക്കാതെ മനുഷ്യർ. ചൈനയിലെ ഫുസോഹു മൃഗശാലയിൽ കങ്കാരുവിനെ സന്ദർശകർ കല്ലെറിഞ്ഞുകൊന്ന സംഭവമാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ചത്. 12 വയസ്പ്രായമുള്ള പെണ്‍കങ്കാരുവാണ് ക്രൂരതയ്ക്കിരയായത്.

സന്ദർശകരെത്തിയപ്പോൾ അനങ്ങാതെ കിടന്നതാണത്രേ കല്ലേറിനു കാരണം. കങ്കാരുവിന്‍റെ കൂടിനു വെളിയിൽ കൂട്ടിയിട്ടിരുന്ന പാറക്കല്ലുകളും കോണ്‍ക്രീറ്റ് പാളികളുമുപയോഗിച്ചായിരുന്നു ആക്രമണം. മൃഗശാല ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാനായില്ല. എറിയാനായി കൂടുതൽ കല്ലുകൾ ശേഖരിക്കാൻ ആൾക്കൂട്ടം പോയ തക്കംനോക്കിയാണ് മൃഗശാല ജീവനക്കാർ കങ്കാരുവിനെ പുറത്തു കടത്തി രക്ഷിച്ചത്.

രണ്ടു ദിവസത്തോളം ചികിത്സിച്ചെങ്കിലും ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. കല്ലേറിൽ കങ്കാരുവിന്‍റെ വൃക്ക തകർന്നെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഡോക്ടർമാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.