85 വയസിലും പ്രതാപം ചോരാത്ത റീഗൽ തിയറ്റർ.
Saturday, November 11, 2017 11:23 PM IST
4കെ മൾട്ടിപ്ലക്സ് തിയറ്ററുകളുടെ കാലത്തും പ്രതാപം ചോരാതെ മുംബൈക്കാരുടെ പ്രിയപ്പെട്ട റീഗൽ തിയറ്റർ. 85 വർഷമായി മുംബൈ നിവാസികൾക്ക് വെള്ളിത്തിരയുടെ വെള്ളിവെളിച്ചം പകർന്നു നല്കുന്ന ഈ തിയറ്റർ മുത്തച്ഛന് ഇന്നും ആരാധകരേറെയാണ്. 1933 ഒക്‌ടോബർ 14നാണ് റീഗൽ തിയറ്റർ ഒൗപചാരികമായി പ്രവർത്തനം ആരംഭിക്കുന്നത്.

"ഡെവിൾസ് ബ്രദർ' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു റീഗലിന്‍റെ തിരശീലയിൽ തെളിഞ്ഞ ആദ്യചിത്രം. പിന്നീടങ്ങോട്ട് ലോകമെന്പാടുമുള്ള സിനിമാപ്രതിഭകളുടെ സംഗമവേദിയായി റീഗൽ മാറുകയായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്രകാരന്മാരുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര ചലച്ചിത്രമേളകൾ നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ്- ഇന്ത്യൻ വാസ്തുവിദ്യാ രീതികൾ സമന്വയിപ്പിച്ചുള്ള നിർമാണരീതിയും റീഗലിന്‍റെ പ്രതാപത്തിനു മാറ്റുകൂട്ടുന്നു. ഇപ്പോഴും ഈ തിയറ്ററിലെ എല്ലാ പ്രദർശനങ്ങൾക്കും ജനത്തിരക്കുണ്ടെന്ന് അധികൃതർ പറയുന്നു. മുംബൈയിലല്ല, മുംബൈക്കാരുടെ നെഞ്ചിനകത്താണ് ഈ തിയറ്റർ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റീഗൽ ആരാധകരുടെ കമന്‍റ്!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.