Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ജോമോന്‍റെ രസമുള്ള സുവിശേഷങ്ങൾ
കുരുത്തക്കേടുകളുടെ രാജകുമാരൻ ജനഹൃദയങ്ങൾ കീഴടക്കാൻ തുടങ്ങി. ഫഹദ് ഫാസിലിന് ഇന്ത്യൻ പ്രണയകഥയിലൂടെ നല്കിയ പുതിയ മുഖം ദുൽഖർ സൽമാന് ജോമോന്‍റെ സുവിശേഷങ്ങളിലൂടെ സത്യൻ അന്തിക്കാട് നല്കിയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഡിക്യുവിന്‍റെ ന്യൂജൻ മുഖത്തിന് ഒരു പുതിയമാനം കൈവരുകയായിരുന്നു. സത്യൻ അന്തിക്കാട് ചിത്രമല്ലേ ധൈര്യമായി കുടുംബസമേതം പോകാമെന്ന് കണ്ണുമടച്ച് പറയുന്ന മലയാളികൾക്ക് ജോമോന്‍റെ സുവിശേഷങ്ങൾ കാണാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അനുഭവ സന്പത്തിന്‍റെ പകിട്ടേറെയുള്ള മുകേഷിനൊപ്പം(വിൻസെന്‍റ്) ദുൽഖർ(ജോമോൻ)ജോളിയായി നിറഞ്ഞാടിയപ്പോൾ ഈ അപ്പൻ-മകൻ കഥയ്ക്ക് പുതിയ ഭാവതലങ്ങൾ ഉണ്ടായത് സ്വാഭാവികം മാത്രം.



ജീവിതത്തിന്‍റെ രണ്ടു തലങ്ങളെ ഇരുപകുതികളിലുമായി കൂട്ടിയിണക്കി ഒരുപാട് മുഖങ്ങൾ കാട്ടിത്തരാനുള്ള ശ്രമമാണ് സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ. ഇക്ബാൽ കുറ്റിപ്പുറത്തിന്‍റെ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയപ്പോൾ അത് സാധാരണക്കാരുടെ മനസിൽ തൊടുംവിധം ചേർന്നു നിൽക്കുന്ന ഒന്നായി. ഇത്തരം ഒരു കഥയ്ക്ക് സത്യൻ അന്തിക്കാടിന്‍റെ ചലച്ചിത്രഭാഷ്യം കൂടി ആയതോടെ സംഭവം ഉഷാർ.



കാലഘട്ടത്തിന് അനുസരിച്ചുള്ള സിനിമ രീതികളെ കൃത്യമായി നിരീക്ഷിക്കുന്ന സംവിധായകനെ ആദ്യ പകുതിയിൽ നന്നായി കാണാൻ കഴിയും. സന്പന്ന കുടുംബത്തിലെ ആണ്‍തരികളിൽ ഒരാൾ എപ്പോഴും ഇത്തിരി കുരുത്തക്കേടുള്ളവർ ആയിരിക്കുമെന്ന് ഒരുപാട് സിനിമകളിലൂടെ നിരവധി സംവിധായകർ നമ്മുക്ക് കാട്ടി തന്നിട്ടുണ്ട്. അത്തരക്കാരുടെ പ്രതിനിധിയായി ദുൽഖറെത്തുന്പോൾ അവരിൽ ഒരാളായി ജോമോൻ ഒതുങ്ങിപ്പോകരുതെന്ന് ശഠിക്കുന്ന സംവിധായകന്‍റെ മികവ് ചിത്രത്തിൽ ഉടനീളം കാണാനാവും. ഇതൊരു ടേണിംഗ് പോയിന്‍റാണെന്ന മട്ടിൽ കിട്ടിയ വേഷം മികവുറ്റതാക്കാൻ ദുൽഖറും ശ്രമിച്ചതോടെ താരത്തിന്‍റെ വേറിട്ടൊരു മുഖം ജോമോനിലൂടെ പ്രകാശിക്കുന്നുമുണ്ട്.



സന്തോഷത്തോടെ തുടങ്ങി ഒരുപാട് ജീവിതങ്ങൾക്കിടയിലൂടെ മിതത്വം പാലിച്ച് പോകുന്ന ഈ കുഞ്ഞുകഥയിൽ ഒരുപാട് പേരുടെ ജീവിതങ്ങളും കടന്നുവരുന്നുണ്ട്. ഓരോ ജീവിതവും ഓരോ കഥയാണെന്നും അത് വേണ്ടവിധത്തിൽ മനസിലാക്കുന്നതിലൂടെയാണ് അനുഭവ സന്പത്തുണ്ടാകുകയെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ അടിച്ചു പൊളിച്ച് ജീവിക്കുന്നവരുടെ പ്രതിനിധിയായി ജോമോൻ എത്തുന്പോൾ ആ ജീവിതത്തിലുണ്ടായേക്കാവുന്ന ഇത്തിരി കുരുത്തകേടുകളും ചിത്രത്തിൽ നിഴലിക്കുന്നുണ്ട്. ജോമോന്‍റെ വികൃതിത്തരങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ കുടുംബത്തിലെ ഓരോരുത്തരേയും സംവിധായകൻ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ബിസിനസുകളിലൂടെ ലാഭം കൊയ്യുന്ന ജോമോന്‍റെ അപ്പനായി വേഷമിടുന്നത് മുകേഷാണ്(വിൻസെന്‍റ്). ജോമോനും വിൻസെന്‍റും തമ്മിലുള്ള കോന്പിനേഷൻ സീനുകളെല്ലാം മികവുറ്റതായപ്പോൾ എന്നും ഓർത്തിരിക്കാവുന്ന ചില നല്ല നിമിഷങ്ങളും ചിത്രം സമ്മാനിക്കുന്നുണ്ട്.



രണ്ടു നായികമാരുള്ള ചിത്രത്തിൽ രണ്ടു തരത്തിലുള്ള പ്രണയവും സംവിധായകൻ കാട്ടിത്തരുന്നുണ്ട്. അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് നായികമാരായി എത്തുന്നത്. നായികയ്ക്ക് വേണ്ടിയൊരു നായിക എന്ന പരിവേഷത്തിലല്ലെങ്കിലും രണ്ടുപേരേയും കഥയ്ക്ക് അനുഗുണമായി ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്നസെന്‍റും സേതുലക്ഷ്മിയും ശിവജി ഗുരുവായൂരും മുത്തുമണിയും വിനു മോഹനുമെല്ലാം ചിത്രത്തിൽ കഥയുടെ ഒഴുക്കിനനുസരിച്ച് വന്നുപോകുന്നുണ്ട്. ചിത്രത്തിനായി ഇന്പമുള്ള ഗാനങ്ങൾ തന്നെയാണ് വിദ്യാസാഗർ ഒരുക്കിയിരിക്കുന്നത്.



തൃശൂരിലേയും തിരുപ്പൂരിലേയും മിഴിവേകിയ കാഴ്ചകൾ ചിത്രത്തിനുവേണ്ടി പകർത്തിയത് എസ്. കുമാറാണ്. ആദ്യ പകുതിയിലെ അടിപൊളി കാഴ്ചകളിൽ നിന്നും രണ്ടാം പകുതിയെ വേറിട്ടു നിർത്തുന്നത് മുകേഷിന്‍റെയും ദുൽഖറിന്‍റെയും ദുൽഖറിന്‍റെ സുഹൃത്തായി എത്തുന്ന ഗ്രിഗറിയുടെയും അഭിനയ മികവ് തന്നെയാണ്. വിൻസെന്‍റിന്‍റെ ജീവിത തലങ്ങളിലുണ്ടായ മാറ്റങ്ങളിലൂടെയാണ് ഒന്നാം പകുതിയേക്കാൾ ആഴവും പരപ്പും രണ്ടാംപകുതിക്ക് കൈവരുന്നത്.



ജീവനുള്ള സിനിമകളുടെ തോഴനാണ് സത്യൻ അന്തിക്കാട് അത്തരത്തിലുള്ള സംവിധായകനിൽ നിന്നും ഓരോരുത്തരും പ്രതീക്ഷിക്കുന്നതും വേറിട്ട സിനിമകൾ തന്നെയാണ്. ജോമോന്‍റെ സുവിശേഷങ്ങളും ആ ശ്രേണിയിലേക്ക് ചെക്കേറുകയാണ്. ക്രിസ്മസിന് ജോമോന്‍റെ വികൃതിത്തരങ്ങൾ കാണാൻ കാത്തിരുന്നവരുടെ മുന്നിലേക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും ജോമോൻ എത്തിയിട്ടുണ്ട്. തന്‍റെ ഇത്തിരി കുറുന്പുള്ള കുഞ്ഞു കഥപറയാൻ.

(സത്യൻ അന്തിക്കാട് ടച്ച് നഷ്ടപ്പെടാത്ത ചിത്രം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.