Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഒട്ടും പഞ്ചില്ലാത്ത റയീസ്
വിവിധ ഭാവതലങ്ങളെ ഒന്നിച്ച് ആവാഹിക്കാനുള്ള ഒരു അഭിനേതാവിന്‍റെ വിഫല ശ്രമമാണ് റയീസ്. വേണ്ടുവോളം ഇഴച്ചിലുള്ള തിരക്കഥയ്ക്ക് തന്‍റെ അഭിനയ ശേഷികൊണ്ട് വേഗം കൂട്ടാനുള്ള അമാനുഷികതയൊന്നും ഷാരൂഖ് ഖാൻ കാട്ടാതെ വന്നപ്പോൾ ചിത്രം നിരാശയിലേക്ക് കൂപ്പു കുത്തുന്ന കാഴ്ചയാണ് ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത്.ആക്ഷൻ ക്രൈം ത്രില്ലറെന്ന ടാഗ് ലൈനിലെത്തിയ ചിത്രം കണ്ടു പഴകിയ അനുകരണങ്ങളിലൂടെ പതിയെ ആക്ഷൻ മൂഡിലേക്ക് കടത്തിവിടാനാണ് സംവിധായകൻ രാഹുൽ ധോലാക്യ ശ്രമിച്ചത്. ഗുജറാത്തിന്‍റെ പശ്ചാത്തലത്തിൽ അനധികൃത മദ്യലോബിയുടെ വളർച്ചയെ കുറിച്ച് പറയുന്ന ചിത്രത്തിൽ റയീസ് എന്ന കേന്ദ്രപാത്രമായാണ് ഷാരൂഖ് ഖാൻ എത്തുന്നത്. സ്റ്റൈലിഷായ ലുക്കിൽ വേണ്ടുവോളം തിളങ്ങിയിട്ടുള്ള താരത്തിന്‍റെ മറ്റൊരു സ്റ്റൈലിഷ് വേഷം മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ട് റയീസ്.



കുന്നോളം വരുന്ന ആരാധകരെ ഇമ്മിണി പോലും തൃപ്തിപ്പെടുത്താൻ റയീസിലൂടെ ഷാരൂഖിന് കഴിഞ്ഞോ എന്നത് സംശയമാണ്. അത്രയേറെ നിരാശജനകമായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ആക്ഷൻ ക്രൈം ത്രില്ലറായിരിക്കുന്പോൾ ഉണ്ടാകേണ്ടിയിരുന്ന വേഗം ചിത്രത്തിന് ഇല്ലാതെ പോയതാണ് റയീസിനെ പിന്നോട്ടടിക്കാൻ കാരണമായത്. പതിഞ്ഞ താളത്തിൽ സിനിമയെ മുന്നോട്ടുകൊണ്ടുപോകാൻ സംവിധായകൻ ശാഠ്യം പിടിക്കുംപോലെയുള്ള രംഗങ്ങൾ ആവശ്യത്തിലേറെ ചിത്രത്തിലുണ്ട്. അടിയും ഇടിയും അടിപൊളി പാട്ടുമായി ഒരു ബോളിവുഡ് മസാല ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം റയീസിലും ഉണ്ടെങ്കിലും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട പഞ്ചില്ലാതെ പോയതാണ് ശരാശരി നിലവാരത്തിലേക്ക് കൂപ്പുകുത്താൻ കാരണമായത്.



നല്ല റേഞ്ചുള്ള വില്ലൻമാർ ചിത്രത്തിലുണ്ടെങ്കിലും തിരക്കഥയിലെ ജീവനില്ലായ്മ അവരുടെ അഭിനയത്തിലും പ്രതിഫലിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കിട്ടിയ വേഷം ചെയ്തു തീർക്കാൻ വ്യഗ്രതകാട്ടുന്ന നടീ-നടന്മാരെ ചിത്രത്തിൽ കാണാൻ കഴിയില്ലെങ്കിലും വേണ്ടുവോളം തയാറെടുപ്പില്ലാതെ ഒരു ആക്ഷൻ ക്രൈം ത്രില്ലർ സിനിമയെ സമീപിച്ച സംവിധായകന്‍റെ അലസമനോഭാവം ചിത്രത്തിൽ നിഴലിക്കുന്നുണ്ട്.



പാക്കിസ്ഥാനി താരം മഹിറാ ഖാനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു ഗ്യാംഗ്സ്റ്റർ ചിത്രത്തിൽ നായികയ്ക്കുള്ള പ്രാധാന്യം എത്രത്തോളമെന്ന ഉൗഹിക്കാമാല്ലോ.. നായകന് പിന്തുണ കൊടുക്കാനും വീഴ്ചകളിൽ കൈത്താങ്ങാകാനുമെല്ലാമായി പേരിനൊരു നായിക. ആ പതിവ് ഈ ചിത്രത്തിലും തെറ്റിച്ചില്ലായെന്നു മാത്രം. മടുപ്പ് ആവോളമുള്ള ചിത്രത്തിൽ പോലീസ് ഓഫീസറായി എത്തുന്ന നവാസുദ്ദീൻ സിദ്ദിഖി തന്‍റെ വേഷം മികവോടെ ചെയ്തപ്പോൾ പ്രേക്ഷകർക്ക് നേരിയ ആശ്വാസം കിട്ടി.



റയീസ് മദ്യരാജാവാകുന്ന കഥയാണ് ചിത്രം പറയുന്നത്. അതിനുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ നായകൻ കാട്ടിക്കൂട്ടുന്ന വീരസാഹസിക കൃത്യങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ പോക്ക്. ബ്രേക്ക് ഡൗണാകുന്ന വണ്ടിപോലെ സംഘട്ടന രംഗങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് ശൈലിയിൽ നായകൻ വില്ലനെ ഇടിച്ചുവീഴ്ത്തി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഷാരൂഖിന്‍റെ ഇത്തവണത്തെ ഇടിക്ക് വേണ്ടത്ര ഉൗർജം ഇല്ലാതായപോലെ തോന്നി. നിരവധി ഗ്യാംഗ്സ്റ്റർ ചിത്രങ്ങൾ പിറവികൊണ്ടിട്ടുള്ള ബോളിവുഡിൽ അതേനിരയിൽ മാത്രം ഉൾപ്പെടുത്താവുന്ന ഒരു സാധാരണ ചിത്രമാണ് റയീസ്.



കെ.യു. മോഹനന്‍റെ കാമറക്കണ്ണുകളിൽ ഗുജറാത്ത് ഏഴഴകുള്ള സുന്ദരിയായി മാറുന്ന കാഴ്ച സ്ക്രീനിൽ കാണാനാവും. ഓർമയിൽ സൂക്ഷിക്കാവുന്ന അഭിനയ മുഹൂർത്തങ്ങൾ കുറവാണെങ്കിലും റയീസ് എന്ന സിനിമയെക്കുറിച്ച് പറയുന്നവർ ഗുജറാത്തി കാഴ്ചകളെക്കുറിച്ച് ആവോളം സംസാരിക്കുമെന്നത് തീർച്ചയാണ്. ഗുജറാത്തിന്‍റെ മനസറിഞ്ഞ് ഛായാഗ്രാഹകൻ ദൃശ്യങ്ങൾ ഒപ്പിയെടുത്തപ്പോൾ നിറമുള്ള കാഴ്ചകളത്രയും കൊണ്ട് ഫ്രെയിമുകൾ സന്പന്നമായി.



ഒന്നിനും ഒരു കുറവ് വരരുതെന്നു കണ്ടിട്ടാവും ഗസ്റ്റ് റോളിൽ നൃത്തച്ചുവടുകളുമായി സണ്ണി ലിയോണിനെ ചിത്രത്തിലേക്ക് വലിച്ചിട്ടത്. എന്നാൽ ഒഴുക്കില്ലാത്ത ചിത്രത്തിന്‍റെ വേഗം കൂട്ടാൻ സണ്ണി ലിയോണിന്‍റെ മസാലച്ചുവടുകൾക്കും ആയില്ലെന്നു തന്നെ പറയേണ്ടി വരും. ഒരുപാട് സംഭവങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കാനുള്ള സംവിധായകന്‍റെ ശ്രമം അപ്പാടെ പാളിപ്പോയപ്പോൾ എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ച് ഒടുവിൽ എങ്ങുമെത്താതെ പോയ ഒരു ചിത്രമായി റയീസ് മാറുകയായിരുന്നു.

(ഷാരൂഖിന്‍റെ പരാജയചിത്രങ്ങളുടെ നിരയിലേക്ക് കടന്നുകൂടിയ മറ്റൊരു ചിത്രമാണ് റയീസ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.