Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
നിരാശയിൽ പൊതിഞ്ഞ പ്രണയകാവ്യം
മണിരത്നത്തിന്‍റെ അമിത ചിന്താഗതിയിൽ നിന്നും ഉദയംകൊണ്ട പ്രണയകാവ്യമാണ് കാട്രു വെളിയിടൈ... എന്തൊക്കെയോ പറയാൻ ശ്രമിച്ച്, വേറെ എന്തിലെല്ലാമോ ചെന്നു പെട്ടുപോകുന്ന കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്.

സിനിമ കാഴ്ചകൾ ഒരുക്കാൻ തന്‍റേതായ വഴി പിന്തുടരുന്ന സംവിധായകനാണ് മണിരത്നം. പ്രണയം ആയാലും വിവാഹമായാലും അതിനെല്ലാം ഒരു മണിരത്നം ടച്ച് കൊണ്ടുവരാൻ നിർബന്ധം പിടിക്കുന്ന സംവിധായകൻ. കാട്രു വെളിയിടൈയിലും അത്തരത്തിലുള്ള നിർബന്ധ ബുദ്ധി തന്നെയാണ് സംവിധായകൻ നടപ്പിലാക്കാൻ ശ്രമിച്ചിരിക്കുന്നത്. അതു പക്ഷേ, അന്പേ പാളിപ്പോയെന്നു മാത്രം. തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഏർപ്പാടുണ്ടല്ലോ, അതു തന്നെയാണ് സംവിധായകൻ കാർത്തിയെ കൊണ്ട് ചെയ്യിക്കാൻ ശ്രമിച്ചത്. പ്രണയമെന്നു പറഞ്ഞു കാർത്തി കാട്ടിക്കൂട്ടുന്ന ഇത്തരം ഇളിഭ്യത്തരങ്ങൾ അന്പരപ്പോടെ കണ്ടിരിക്കാൻ മാത്രമേ പ്രേക്ഷകന് സാധിക്കൂ.



പ്രണയം കടന്നുവരുന്ന വഴികളെ ശ്രീനഗറിലെയും മറ്റും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് മണിരത്നം പരിചയപ്പെടുത്തുന്നത്. കണ്ണടയ്ക്കാൻ തോന്നാത്ത വിധം മിഴിവേകുന്ന ഫ്രെയിമുകൾ മാത്രമാണ് ചിത്രത്തിൽ. ദൃശ്യങ്ങളിലെ കാഴ്ചകളുടെ സന്പന്നത പക്ഷേ കഥയ്ക്ക് ഇല്ലാതെ പോയതാണ് ചിത്രത്തിന് തിരിച്ചടിയായത്. 1999-ലെ കാർഗിൽ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ തുടങ്ങി ഫ്ലാഷ് ബാക്കിലൂടെ കഥയിലേക്ക് വഴുതി വീഴുന്ന രീതിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്.



പതിവുപോലെ ചിത്രത്തിൽ നായകനും നായികയും സുന്ദരനും സുന്ദരിയുമാണ് (കാർത്തി, അദിതി റാവു). പൈലറ്റായ വരുണിന് ഡോക്ടറായ ലീലയോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. വിചിത്രമായ ഈ പ്രണയകഥ സാധാരണക്കാർക്ക് ദഹിക്കാൻ പാകത്തിനല്ലാതെ ഒരുക്കിയടത്താണ് ചിത്രം അരോചകമായി മാറുന്നത്. ഒരേ തരത്തിലുള്ള പ്രണയകഥകൾ കണ്ടുമടുത്തവർക്കു മുന്നിൽ പുതുമയുള്ള പ്രണയം പറയാനാണ് സംവിധായകൻ ശ്രമിച്ചത്. പക്ഷേ, സംഭവം പറഞ്ഞുവന്നപ്പോൾ കൈവിട്ടുപോയെന്നു മാത്രം. യുദ്ധത്തിനിടെ നായകന് പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. പതിയെ പതിയെ കഥയുടെ ചുരുൾ അഴിയുകയാണ്.



അവതരണ രീതിയിൽ പുതുമയുണ്ടെങ്കിലും അത്തരമൊരു വേഷം അവതരിപ്പിക്കാനായി തെരഞ്ഞെടുത്ത താരങ്ങളിൽ നിന്നു തന്നെയാണ് ആദ്യ പിഴവ് സംവിധായകന് സംഭവിച്ചത്. വിചിത്ര സ്വഭാവമുള്ള നായകനും പാവക്കുട്ടിയെ പോലൊരു നായികയും തമ്മിൽ ഇടയ്ക്കിടെ ഉടക്കുന്നു, പിന്നെ കൂട്ടുകൂടുന്നു. ആ ഇണങ്ങലിനെയും പിണങ്ങലിനെയും അവരുടെ കൂട്ടുകാർ തീവ്രപ്രണയമെന്നു പറയുന്നു. എത്രയോ സിനിമകളിൽ കണ്ടുപരിചയിച്ച രീതികൾ മണിരത്നം ടച്ചോടെ ആവർത്തിക്കുകയാണ് ഇവിടെ.



കാർത്തിക്ക് കിട്ടിയ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണ് വരുണെന്നു പറയാം. പക്ഷേ കാർത്തി അത് തന്നാലാവും വിധം അമിതാഭിനയം കാട്ടി നശിപ്പിച്ചു. മുഖത്ത് ഭാവപ്രകടനങ്ങൾ കാട്ടാനായി കാർത്തി കാട്ടിക്കൂട്ടുന്ന വേലകൾ കാണുന്പോൾ കരയേണ്ടിടത്ത് ചിരിക്കാനും ചിരിക്കേണ്ടയിടത്ത് കരയാനും തോന്നുമെന്നു മാത്രം. അദിതി റാവു തനിക്ക് കിട്ടിയ വേഷം ഒതുക്കത്തോടെ അവതരിപ്പിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിടത്താണ് കാർത്തി അവതരണത്തിലെ കാട്ടിക്കൂട്ടൽ കൊണ്ട് കുളമാക്കിയത്.



മെല്ലെപ്പോക്കിലൂടെ ഒന്നാം പകുതിയിലെ കഥപറച്ചിൽ രീതി രണ്ടാം പകുതിയിലും മാറ്റി പിടിക്കാതെ വരുന്നതോടെ ചിത്രം ഇഴഞ്ഞിഴഞ്ഞ് വല്ലാണ്ട് തളരുന്നുണ്ട്. അല്പം ക്ഷമയില്ലെങ്കിൽ ഉറപ്പായും നിങ്ങൾ ഉറക്കത്തിന്‍റെ പിടിയിൽ അകപ്പെടും എന്നതിൽ സംശയം വേണ്ട. എ.ആർ. റഹ്മാന്‍റെ സംഗീതം ചിത്രത്തിലേക്ക് ഇടമുറിയാതെ എത്തുന്നതോടെ സംഭാഷണങ്ങളുടെ ആലസ്യത്തിൽ നിന്നും പ്രേക്ഷകർ തെല്ലു നേരത്തേക്ക് രക്ഷപെടുന്നുണ്ട്. പരീക്ഷണങ്ങൾ ഏറിപ്പോയാൽ സംഭവിക്കാവുന്നതേ ഈ ചിത്രത്തിനും സംഭവിച്ചുള്ളു. ചേരുവകൾ ഒന്നും കൃത്യമായി ചേർന്നില്ല. പറയാൻ ശ്രമിച്ചത് എങ്ങനെയൊക്കയോ പറഞ്ഞുതീർത്തു എന്നതൊഴിച്ചാൽ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക നിരാശ മാത്രമായിരിക്കും.

("പ്രണയം പലവിധം ഉലകിൽ സുലഭം..!’ അപ്പോൾ പിന്നെ ഇങ്ങനെയും പ്രണയം ആവാമെന്ന് സംവിധായകനു തോന്നിയതിൽ തെറ്റുപറയാൻ പറ്റില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.