Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മനസിൽ കയറിക്കൂടാത്ത കടംകഥ..!
ഹഹഹാ... ഇതെന്തൊരു കഥയാണപ്പാ... ഇങ്ങനെയുമുണ്ടോ തട്ടിക്കൂട്ടുകൾ. ഈ സമയം ഉണ്ടല്ലോ, സമയം.. അതിപ്പോൾ എത്ര കണ്ട് വിലപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. ആ സമയത്തെ പോലും വെല്ലുവിളിക്കുകയാണ് കടംകഥ സിനിമ ടീം. രണ്ടുമണിക്കൂറും പിന്നെ കുറച്ച് സെക്കൻഡുകളുമുള്ള ഇവരുടെ ഓട്ടത്തിനൊപ്പം എത്തിപ്പെടുക ഇത്തിരി പ്രയാസമാണ്. എന്താ പറയുക. സംഭവം പലപ്പോഴായി പല സിനിമകളിൽ കണ്ടിട്ടുള്ളതാണ്.വലിയ മാറ്റങ്ങൾ ഒന്നുമില്ല. പക്ഷേ, ഈ പറഞ്ഞു പഴകിയ സംഭവത്തിൽ ഇത്തിരി പുതുമകൾ കൂടി കയറ്റിവിടേണ്ടേ.? എന്നാലല്ലേ കണ്ടോണ്ടിരിക്കാൻ തോന്നൂ. ഇത് ചുമ്മാ വലിച്ച് ഇഴച്ച് പമ്മി പമ്മി ഒരുവിധം രണ്ടുമണിക്കൂറിൽ തൊട്ടു തൊട്ടീലാ എന്ന മട്ടിൽ അങ്ങ് നിന്നു. അതുക്കും മുന്നേ തിയറ്ററിലെ സീറ്റുകൾ കാലിയാകാൻ തുടങ്ങിയതിന് രണ്ടു കണ്ണുകൾ സാക്ഷിയായി.




അര മണിക്കൂർ

കടംകഥ - ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അറിയിക്കാൻ ആദ്യത്തെ അര മണിക്കൂറിനുള്ളിൽ പുതുമുഖ സംവിധായകൻ സെന്തിൽ രാജന് സിന്പിളായി കഴിഞ്ഞു. കടം മേടിച്ചു കൂട്ടിയവരുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഇട്ടുതന്നത്. ഗിരി(വിനയ് ഫോർട്ട്), ക്ലീറ്റസ് (ജോജു) എന്നിവരുടെ ജീവിതങ്ങളിലൂടെ ഓടിത്തുടങ്ങുന്ന സിനിമയിൽ രണ്ടുപേരുടെയും കടങ്ങളുടെ കെട്ടും താനേ അഴിഞ്ഞു വീഴാൻ തുടങ്ങും. സാധാരണക്കാരായ ഇവരെ കൂട്ടിമുട്ടിക്കാനുള്ള ഓട്ടം ഏകദേശം അരമണിക്കൂറിൽ തീർന്നുവെന്നു വേണം പറയാൻ. അതുവരെ നുറുങ്ങു നുറുങ്ങായുള്ള തമാശകളും സംഭവങ്ങളുമായി സിനിമ മുന്നോട്ടു പോയി. ഇതിനിടെ ചില പണക്കാരും ചിത്രത്തിൽ ഇടംപിടിക്കുന്നുണ്ട്. പണം കൊടുക്കാൻ ആളില്ലാണ്ട് പറ്റില്ലല്ലോ... ഏത്, സംഭവം മനസിലായില്ലേ...? നമ്മടെ ബാലൻസിംഗേ, ബാലൻസിംഗ്..!




വലിച്ചുനീട്ടി ഒരു മണിക്കൂറിലേക്ക്...

ഇവർ തമ്മിൽ കണ്ടുമുട്ടിയതോടെ കടം വലിയ കടമായി. രണ്ടുപേർക്കും ആവശ്യത്തിനുള്ള കടം സംവിധായകൻ കൊടുത്തിട്ടുണ്ടല്ലോ.. അത് രണ്ടും കൂടി കൂട്ടുന്പോൾ വലിയ കടം. കടം കൊടുത്തവരുടെ നിലവിളികളാണ് പിന്നീട് കാണാൻ കഴിയുക... ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള സംഭവങ്ങളുടെ ആവർത്തനങ്ങൾ തന്നെ. അല്ലാണ്ട് പ്രത്യേകിച്ചൊന്നുമില്ല. വലിച്ചുനീട്ടലുകൾക്കായുള്ള ഓട്ടപ്പാച്ചിലാണ് പിന്നീട് കാണാൻ കഴിയുക. ജോജു - വിനയ്ഫോർട്ട് കോമ്പിനേഷന് വേണ്ടത്ര സിങ്കില്ലാതെ പോകുന്ന കാഴ്ചകൂടി ഇതിനിടയിൽ കാണാൻ സാധിക്കും. തുടക്കത്തിൽ ഒരു രസമൊക്കെ തോന്നുമെങ്കിലും പിന്നീട് എവിടെയോ ഇവർക്കിടയിലുള്ള കെമിസ്ട്രിയുടെ താളം തെറ്റുന്നുണ്ട്. ട്വിസ്റ്റുകളുടെ കാലഘട്ടമാണല്ലോ ഇപ്പോൾ അപ്പോൾ പിന്നെ ട്വിസ്റ്റില്ലാതെ എന്താഘോഷം. പോംവഴിയുടെ രൂപത്തിൽ ട്വിസ്റ്റും രംഗപ്രവേശം ചെയ്യുന്നതോടെ ഒന്നാം പകുതി പൂർണം.



ത്രില്ലടിപ്പിക്കാത്ത രണ്ടാം പകുതി

ദുർബലമായ തിരക്കഥയുടെ പുറത്തുകൂടി ത്രില്ലടിപ്പിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും സംഭവിക്കുക. അതു തന്നെയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. സർവത്ര മന്ദഗതി... ഒഴുക്ക് നിലച്ച അവസ്ഥ... എന്തിനായിരുന്നു ഇവർ ഇത്രയും ബുദ്ധിമുട്ടി ഇവിടം വരെ എത്തിച്ചതെന്നുള്ള തോന്നലിലൂടെ മാത്രമേ പ്രേക്ഷകർക്ക് മുന്നോട്ട് പോകാനാകു. ആവിഷ്കരണത്തിൽ പുതുമകൾ കടത്തിവിട്ട് ജോജുവിനെയും വിനയ് ഫോർട്ടിനെയും വേണ്ടവിധത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ സംഭവം ഉഷാറായേനെ. പക്ഷേ എല്ലാം കൈവിട്ടു പോയി. വലിച്ച് നീട്ടി വലിച്ച് നീട്ടി എല്ലാം ചളകുളമാക്കി.



അവസാന മണിക്കൂറിൽ വെറുപ്പിക്കൽ

തുടക്കത്തിൽ വന്നുപോയ ഹരീഷ് കണാരന് അവസാനം ആകുന്പോളേക്കും വേണ്ടത്ര കൗണ്ടറുകൾ അടിക്കാൻ സംവിധായകൻ അനുവദിച്ചു. അതു മാത്രമാണ് ഒരു ആശ്വാസം. ട്വിസ്റ്റുകളോട് ട്വിസ്റ്റുകൾ കുത്തിനിറച്ച് കഥ എങ്ങനെയെങ്കിലും പറഞ്ഞ് നിർത്താനുള്ള ശ്രമമാണ് അവസാന അരമണിക്കൂറിൽ കാണാൻ കഴിയുക.



മണികണ്ഠൻ പട്ടാന്പിയും സൈജു കുറിപ്പും ശ്രിന്ദയുമെല്ലാം അവരവരുടെ വേഷങ്ങൾ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. ശൈലി മാറ്റിപ്പിടിക്കാൻ തയാറാകാത്ത വിനയ് ഫോർട്ടിന്‍റെ പ്രകടനം ഇത്തവണയും പാളി. തമ്മിൽഭേദം തൊമ്മൻ എന്നപോലെ ജോജു തന്നെയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

(കടംകഥ വെറും പാഴ്ക്കഥയായി നിലംപൊത്തി.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.