Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മഴവില്ലഴകിൽ ക്ലിന്‍റ്..!
ആകാശത്തിന്‍റെ കൂട്ടുകാരനായ നക്ഷത്രം ഇങ്ങ് ഭൂമിയിൽ വീണ്ടും പുനർജനിച്ചു. 34 വർഷങ്ങൾക്ക് മുന്പ് താൻ വരച്ച ചിത്രങ്ങളും അതിൽ ഒളിഞ്ഞുകിടന്ന ഒരുപാട് കഥകളും മാലോകരോടായി പറയാൻ. ആ കഥയാണ് ഹരികുമാർ ബിഗ്സ്ക്രീനിലേക്ക് പകർത്തിയ "ക്ലിന്‍റ്'. ദൈവം അസൂയക്കാരനാണ്. നിറങ്ങളുടെ രാജകുമാരനെ തന്‍റെ അരികിലേക്ക് നേരവും കാലവും നോക്കാതെ വിളിച്ച അസൂയക്കാരൻ. അങ്ങനെ ഒരു വിധി അവന് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ മരണത്തിന്‍റെ ഇതുവരെ കാണാത്ത മുഖംകൂടി അവൻ തന്‍റെ കാൻവാസിൽ പകർത്തിയേനെ. അപ്പോൾ ദൈവം അല്പം ഭയാലു കൂടിയാണെന്ന് പറയേണ്ടി വരും. കാരണം തന്‍റെ രഹസ്യങ്ങൾ ചോർത്തുന്ന കുട്ടിക്കുറുന്പനെ എത്ര വേഗമാണ് ഭൂമിയിൽ നിന്നും സ്വർഗത്തിലേക്കുള്ള ടിക്കറ്റ് നല്കിയത്.



എന്നിട്ടെന്തെങ്കിലും ഫലമുണ്ടായോ... അവൻ ഇപ്പോഴും വരയ്ക്കുകയാണ് ദൈവത്തിന്‍റെ തൊട്ടരികിൽ നിന്ന്... പലരൂപങ്ങളുള്ള ദൈവത്തിന്‍റെ ഒറ്റമുഖമുള്ള ചിത്രം. എഡ്മണ്ട് തോമസ് ക്ലിന്‍റ് - ഭൂമിയിൽ 2,522 ദിവസം ജീവിച്ച് 25,000-ലേറെ ചിത്രങ്ങൾ വരച്ച അത്ഭുത ബാലൻ. ആ ക്ലിന്‍റിന്‍റെ ജീവിതമാണ് ഹരികുമാർ ബിഗ് സ്ക്രീനിലേക്ക് പറിച്ച് നട്ടത്. ചിരിക്കാനും ഉല്ലസിക്കാനുമായി സമയം മാറ്റിവയ്ക്കുന്നവർ ഇത്തിരി നേരം ക്ലിന്‍റിനെ കൂടി കാണാൻ സമയം കണ്ടെത്തിയാൽ ഒന്ന് മനസിലാകും. ഈ ജീവിതം ഓരോരുത്തർക്കും എത്രത്തോളം വിലപ്പെട്ടതാണെന്ന്.




ക്ലിന്‍റായി അലോക്

മാസ്റ്റർ അലോക് എത്ര വേഗമാണ് ക്ലിന്‍റായി മാറിയത്. അതിന്‍റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ഹരികുമാറിന് അവകാശപ്പെട്ടതാണ്. ഇങ്ങനെ ഒരു ജീവിതകഥ ബിഗ്സ്ക്രീനിലേക്ക് പറിച്ച് നടുന്പോൾ അതിനൊത്ത താരങ്ങളെ കിട്ടിയില്ലായെങ്കിൽ എല്ലാം പാളിപ്പോകും. മൂന്നുവർഷത്തെ തയാറെടുപ്പിനൊടുവിൽ അതിനൊത്ത താരങ്ങളെ കണ്ടെത്തിയപ്പോൾ തന്നെ ചിത്രം പാതി വിജയിച്ചു.

തൃശൂർക്കാരൻ പയ്യൻ ക്ലിന്‍റായി പുനർജനിച്ച് നിറങ്ങളുടെ ലോകത്തേക്ക് ഏവരയെും ക്ഷണിക്കുകയാണ്. ആ ചിരിയും, കുസൃതിയുമെല്ലാം ലാളിത്യത്തോടെ നിന്‍റെ മുഖത്ത് തെളിഞ്ഞു. വർഷങ്ങൾക്കു മുന്നേ സ്വർഗലോകത്ത് എത്തിയ ക്ലിന്‍റ് നിന്നിലേക്ക് ഇറങ്ങി വന്നിരിക്കണം അലോക്. ഇല്ലായെങ്കിൽ ഒരിക്കലും നിന്‍റെ ചലനങ്ങളിൽ ക്ലിന്‍റിനെ അടയാളപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഒന്നുറപ്പാണ് 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്പോൾ മികച്ച ബാലതാരത്തിനുള്ള അവാർഡ് ക്ലിന്‍റ് വഴി അലോകിലേക്ക് എത്തിയാൽ അതിൽ അതിശയിക്കേണ്ടതില്ല. അത്രയേറെ ലാളിത്യത്തോടെയാണ് ക്ലിന്‍റിനെ ബിഗ് സ്ക്രീനിൽ അലോക് പകർന്നാടിയത്.



ചോക്ലേറ്റ് ബോയി അല്പം സീരിയസായി

ഉണ്ണിമുകുന്ദൻ ജോസഫായി തിരശീലയിൽ എത്തിയപ്പോൾ എന്തൊരു മാറ്റമാണ്. സീരിയസായ റോൾ തനിക്കും വഴങ്ങുമെന്ന് ഉണ്ണി ക്ലിന്‍റിലൂടെ തെളിയിച്ചു. പരീക്ഷണങ്ങളെ നേരിടുന്പോഴാണ് ആർക്കും ഒരു ഹരമുണ്ടാകുക. ഇതുവരെ ചെയ്യാത്ത ഒന്ന് ചെയ്തുവെന്ന തോന്നൽ ഉണ്ടാകുക. ക്ലിന്‍റിന്‍റെ അച്ഛനായി വേഷമിട്ട് 1970 - 80 കാലഘട്ടത്തെ തന്നിലൂടെ കാട്ടിക്കൊടുത്തതിലൂടെ വേറിട്ട വഴിയേ സഞ്ചരിക്കാൻ തയാറാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ക്ലിന്‍റിന്‍റേതായ നിറങ്ങളുടെ ലോകത്തേക്ക് അവനെ സ്വതന്ത്രമായി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് ജോസഫാണ്. നിറങ്ങളോടും വർണങ്ങളോടും കൂട്ടുകൂടാത്ത ഒരാൾ. പക്ഷേ, തന്‍റെ മകന്‍റെ ചിത്രങ്ങൾ ജോസഫിന് ജീവനാണ്. ആ ജീവനുള്ള ചിത്രങ്ങൾക്കൊപ്പം ഉണ്ണി മുകുന്ദനും ഏറെ നേരം സംവദിച്ചിരിക്കണം. അതിന്‍റെ പ്രതിഫലനം അഭിനയത്തിൽ നിഴലിച്ചപ്പോൾ കൈവിട്ടു പോയേക്കാവുന്ന ജീവസുറ്റ കഥാപാത്രം ഉണ്ണി നന്നായി കൈകാര്യം ചെയ്തു.



ചിന്നമ്മയായി റിമ കല്ലിങ്കൽ

ക്ലിന്‍റിന്‍റെ അമ്മയായ ചിന്നമ്മയായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് റിമ കല്ലിങ്കലാണ്. ഒരു നാട്ടിൻപുറത്തുകാരി നസ്രാണിച്ചിയുടെ വേഷവിധാനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ റിമയ്ക്ക് നിഷ്പ്രയാസം സാധിച്ചു. ചിത്രത്തിന്‍റെ ആദ്യ പകുതിയിലെ സന്തോഷത്തിന്‍റെ ദിനങ്ങളും രണ്ടാം പകുതിയിലെ പ്രതിസന്ധിയുടെ ദിനങ്ങളും റിമയുടെ മുഖഭാവങ്ങളിലൂടെ വായിച്ചെടുക്കുവാൻ കഴിയും.

ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലൂടെയുള്ള യാത്രയെ മനസിനോട് ചേർത്തു നിർത്തും വിധമുള്ള പശ്ചാത്തല സംഗീതമാണ് ഇളയരാജ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഒന്നുറപ്പാണ് ക്ലിന്‍റ് കണ്ടിറങ്ങുന്പോൾ അവൻ വരച്ച ചിത്രങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യും ഇത്തിരി നേരമെങ്കിലും.

(മഴവില്ല് കാണാനാഗ്രഹിച്ച ക്ലിന്‍റിനെ മരണം തട്ടിയെടുത്തു. ആ കുഞ്ഞുമനസിലെ ചിന്തകളാണ് ഹരികുമാർ ബിഗ് സ്ക്രീനെന്ന കാൻവാസിൽ ഏഴു നിറങ്ങൾകൊണ്ട് വരച്ചുകാട്ടിയത്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.