Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കുതിപ്പിനിടയിലെ കിതപ്പാണ് "അറം'
രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്. ഇത്തിരി നെഗറ്റീവ് പബ്ലിസിറ്റി കൂടി കിട്ടിയാൽ പിന്നെ പടം സൂപ്പർഹിറ്റ്. "അറം' പറയുന്നതും ഇന്നത്തെ ചില രാഷ്ട്രീയ കാര്യങ്ങൾ തന്നെ. എന്തുകൊണ്ടോ, ചിത്രം സംവദിക്കുന്ന വിഷയത്തിലേക്ക് അധികം ആരും തലയിടാൻ വരില്ലായെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. കുതിപ്പിനിടയിലെ കിതപ്പിനെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം കൂടിയാകുന്പോൾ വിഷയത്തിന് എത്രത്തോളം ഗൗരവം ഉണ്ടെന്ന് ഉൗഹിക്കാവുന്നതേയുള്ളു.

അറം എന്നാൽ ധർമം എന്നാണ് അർഥം. ഇന്ന് രാജ്യത്തു നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒന്ന്. ബഹിരാകാശത്തേക്ക് കുതിക്കുന്ന റോക്കറ്റുകളുടെ വാർത്ത ഏതൊരു ഇന്ത്യക്കാരനും മതിപ്പുളവാക്കുന്നതാണ്. എന്നാൽ കുഴൽക്കിണറിൽ അകപ്പെട്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന കുരുന്നുകളെക്കുറിച്ചുള്ള വാർത്തകൾ ഇന്നും കേൾക്കുന്പോൾ മനസ് മടുപ്പുളവാക്കുന്ന കിതപ്പിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. അത്തരം ഒരു വിഷയം തന്നെയാണ് സംവിധായകൻ ഗോപി നൈനാർ നയൻതാരയെ മുൻ നിർത്തി പ്രേക്ഷക സമക്ഷത്തിലേക്ക് എത്തിച്ചിരിക്കുന്നത്.



മലയാളികൾ വർഷങ്ങൾക്കു മുൻപേ ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ട "മാളൂട്ടി' എന്ന സിനിമയിലെ രംഗങ്ങൾ അറം കണ്ടുകൊണ്ടിരിക്കുന്പോൾ മനസിലേക്ക് പാഞ്ഞെത്തും. അതുതന്നെയല്ലേ ഇതെന്നുള്ള ചിന്തകൾക്കിടയിലേക്ക് കാലികപ്രസക്തിയുള്ള വിഷയങ്ങൾ കൂടി ചർച്ചയാകുന്നതോടെ മാളൂട്ടിയെ മറന്ന് അറം കുത്തിനോവിക്കാൻ ശ്രമിക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധപോകും. ഗ്ലാമർ മാസ് മസാല വേഷങ്ങൾ മാത്രമല്ല ഇത്തരം സീരിയസ് വേഷങ്ങൾ കൂടി ചെയ്യുന്പോഴാണ് ഒരു നടി സ്വയം പരീക്ഷിക്കപ്പെടുക. ഇവിടെ ആ പരീക്ഷണത്തിന് നിന്ന് കൊടുക്കുകയാണ് നയൻതാര. മതിവതാനിയെന്ന കളക്ടർ വേഷം ഏതൊരു പ്രേക്ഷകനെയും കൈയടിപ്പിക്കുംവിധം ചെയ്ത് ഫലിപ്പിക്കാൻ നയൻസിന് കഴിഞ്ഞിട്ടുണ്ട്.




കുടിവെള്ള പ്രതിസന്ധിയും രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാം തമിഴ് സിനിമകളിൽ പലകുറി കയറിക്കൂടിയിട്ടുള്ള വിഷയങ്ങളാണ്. എന്നാൽ അറം എന്ന ചിത്രം പോലെ ആഴത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്തിട്ടുണ്ടാവില്ല. മാർക്കറ്റിംഗിനുള്ള തന്ത്രമായി മാത്രം കയറിക്കൂടാറുള്ള ഇത്തരം വിഷയങ്ങൾക്ക് സംവിധായകൻ കുറച്ചുകൂടി ഉൗന്നൽ നൽകിയിട്ടുണ്ട് ചിത്രത്തിൽ. ഒരു ഗ്രാമത്തിലെ കുടിവെള്ള പ്രശ്നവും അതിന് മറപറ്റിയുണ്ടാകുന്ന കുഴൽക്കിണർ വിഷയവുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. നിസാരമെന്നു കരുതി തളളിക്കളയുന്ന പല കാര്യങ്ങളും കൊണ്ടെത്തിക്കുന്നത് വലിയ വിപത്തിലേക്കാണെന്ന് ചിത്രം കുഴൽക്കിണറിൽ അകപ്പെട്ട കുരുന്നിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് സമർഥിക്കുന്നു.

ജനങ്ങളുടെ ഒപ്പം നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കളക്ടറായാണ് നയൻതാര ചിത്രത്തിലെത്തുന്നത്. രാഷ്ട്രീയക്കാരുടെ ഇടപെടലും ഇന്ത്യയിലെ സുരക്ഷാസംവിധാനങ്ങളുടെ കുറവുമെല്ലാം മറ്റ് പല ചിത്രങ്ങളിലെന്നതു പോലെ അറമിലും പറഞ്ഞുപോകുന്നുണ്ട്. നാട്ടുകാരുടെ എതിർപ്പും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളുമെല്ലാം കളക്ടർ നേരിടുന്ന രീതിയാണ് ചിത്രത്തിന് മറ്റൊരു തലം നൽകുന്നത്. നയൻതാരയുടെ "വണ്‍മാൻഷോ' എന്നതിനപ്പുറത്ത് നാട്ടുകാരുടെ വികാരങ്ങളും വിചാരങ്ങളും തുറന്നു കാട്ടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.



രാഷ്ട്രീയക്കാരുടെ ഇടപെടൽ കളക്ടറുടെ എതിർപ്പും തീരുമാനങ്ങളും തുടങ്ങിയ ക്ലീഷേകൾ അറമിലും സ്ഥാനം പിടിക്കുന്നുണ്ട്. ഛായാഗ്രാഹകൻ ആവുന്നത്ര വിഷയത്തിന്‍റെ തീവ്രതയെ കാമറയിൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. മാനസിക സംഘർഷങ്ങളോട് ചേർന്ന് നിൽക്കും വിധമുള്ള പശ്ചാത്തല സംഗീതമാണ് ജിബ്രാൻ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. കഥപറച്ചിൽ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമമൊക്കെ സംവിധായകൻ നടത്തിയിട്ടുണ്ട്. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ മടുപ്പുളവാക്കാതെ തന്നെ ചിത്രത്തിലുണ്ട്. പലരും മറവിയുടെ തടവറയിലേക്ക് തള്ളിയിട്ട വിഷയം പൊടിതട്ടിയെടുക്കുക മാത്രമല്ല, ഇനിയെങ്കിലും ഇത്തരം വിഷയങ്ങളിൽ പ്രതിവിധി ഉണ്ടായില്ലായെങ്കിൽ രാജ്യം നേരിടാൻ പോകുന്ന പ്രതിസന്ധികളുടെ ആക്കം കാണിച്ച് തരാനും ചിത്രത്തിന് കഴിയുന്നുണ്ട്.




സുനു ലക്ഷ്മിയും രാമചന്ദ്രൻ ദുരൈരാജുമെല്ലാ നാട്ടിൻപുറത്തെ സാധാരണക്കാരായി ജീവിച്ചപ്പോൾ ചിത്രത്തിലെ രക്ഷാപ്രവർത്തന രംഗങ്ങൾ ആകാംക്ഷയോടെ അല്ലാതെ കണ്ടിരിക്കാൻ ആവില്ല. രണ്ടാം പകുതിയിൽ പക്ഷേ, പലപ്പോഴും ചിത്രം മുന്നോട്ട് പോകാനാവാതെ കിതയ്ക്കുന്നുണ്ട്. ക്ലീഷേകൾ സ്ഥാനം പിടിക്കുന്നതും അവിടം മുതലാണ്. എത്ര തന്നെ നല്ല കാര്യങ്ങൾ ചെയ്താലും രാഷ്ട്രീയത്തിലൂടെ ഭരണത്തിലേറിയ ഭരണാധികാരികളുടെ മനഃസ്ഥിതിക്ക് മാറ്റം ഉണ്ടാകില്ലായെന്ന് കാട്ടിത്തന്നുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

(പലരും പറയാൻ മടിക്കുന്ന ചിലതിലേക്കുള്ള വിരൽ ചൂണ്ടലാണ് അറം. )

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.