Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ആന ഇത്രയ്ക്ക് അലറേണ്ടിയിരുന്നില്ല..!
ആന അലറലോടലറൽ- പേര് പറയാൻ ശരിക്കും ബുദ്ധിമുട്ടുണ്ടല്ലേ... അതുപോലെ തന്നെയാണ് സിനിമയുടെ അവസ്ഥയും. നന്നേ ബുദ്ധിമുട്ടി മാത്രമേ ചിത്രം കണ്ടുതീർക്കാൻ പറ്റു. ആക്ഷേപ ഹാസ്യം ഒരുക്കാനുള്ള തത്രപ്പാടിലായിരുന്നു യുവ സംവിധായകൻ ദിലീപ് മേനോൻ. പക്ഷേ ഒന്നും അങ്ങോട്ട് ഏറ്റില്ല. ആന എത്രതന്നെ അലമുറയിട്ടിട്ടും ലവലേശം ചിരിക്കാൻ തോന്നിയില്ല. "വിനീത് ശ്രീനിവാസൻ എന്തിനാണാവോ ഇമ്മാതിരി ഒരു ചിത്രത്തിൽ പോയി തലവെച്ചത്..’ തിയറ്ററിനുള്ളിലെ അശരീരികളിൽ ഒന്നുമാത്രമാണ് ഇത്. ബാക്കി ഉള്ളവ കേൾക്കാൻ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ത്രാണി ഉണ്ടാകില്ല തീർച്ച. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ആന ഇടഞ്ഞാൽ സംഭവിക്കാവുന്നതെ ഈ ചിത്രത്തിനും സംഭവിച്ചിട്ടുള്ളു. ആകെ മൊത്തം നാശക്കോടാലിയായി. ഇമ്മാതിരി കാട്ടിക്കൂട്ടലുകൾ ഉത്സവാന്തരീക്ഷത്തിൽ തന്നെ തിയറ്ററിലെത്തിക്കാൻ തോന്നിയ ചിത്രത്തിന്‍റെ പ്രൊഡ്യൂസറെ സമ്മതിക്കണം. അപാര തൊലിക്കട്ടി തന്നെ.



ഇതെന്തൊരു കഥയാണപ്പാ.!

ആനയ്ക്ക് പറയാനുള്ളത് ദിലീപിന്‍റെ ശബ്ദത്തിൽ പുറത്തേക്കു വന്നപ്പോൾ അത് കേൾക്കാനൊരു രസമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കഥ ബിഗ്സ്ക്രീനിൽ തെളിഞ്ഞു തുടങ്ങിയതോടെ ആ രസമൊക്കെ ഏതോ വഴിക്ക് പോയി മറഞ്ഞു. അയ്യേ, ഇതെന്തൊരു കഥയാണ്.പിള്ളേരോട് പറഞ്ഞാൽ പോലും അവർ മുഴുവൻ കേൾക്കാനിരിക്കില്ല. ആനയും പാപ്പാനും പിന്നെ ഒരു മോഷണവും എല്ലാം ചേർന്ന് ആകെമൊത്തം ഒരു പൊട്ടൻ കളി. ഹോ മറന്നു, ആക്ഷേപഹാസ്യമാണല്ലോ അപ്പോൾ പിന്നെ എന്തും പറയാമല്ലോ അല്ലേ. വൈകുണ്ഠപുരം ഗ്രാമവും അവിടുള്ളൊരു ആനയും പിന്നെ കുറെ നാട്ടുകാരും ചേർന്നൊരു കഥ പറയുകയാണ്. ഈ കഥ പക്ഷേ എൺപതുകളിലോ തൊണ്ണൂറുകളിലോ ആണ് പറഞ്ഞിരുന്നതെങ്കിൽ ചിലപ്പോൾ ഏറ്റേനെ. പക്ഷേ ഇത് വർഷം 2017 ആണെന്നുള്ള കാര്യം സംവിധായകൻ മറന്നു പോയി.



വിനീതേ ഇത് വേണ്ടിയിരുന്നോ..‍?

ഹാഷിമായി എത്തി ചിരിപ്പിക്കാനായിരുന്നു സംവിധായകൻ വിനീത് ശ്രീനിവാസനോട് പറഞ്ഞത്. പുള്ളി അതിന് പരമാവധി ശ്രമിക്കുന്നുമുണ്ട്. പക്ഷേ കാന്പില്ലാത്ത തിരക്കഥയ്ക്ക് മുകളിൽ കയറി നിന്ന് വിനീത് എത്രകണ്ട് അലമുറയിട്ടിട്ടും കാര്യമില്ലല്ലോ. ഈ മോഷണവും പ്രതികാരവും പിന്നെ പാപ്പരായിരിക്കുന്ന ആൾ ധനികനായി വരുന്നതുമെല്ലാം എത്രയോ തവണ കണ്ടു മടുത്തതാണ്. അതൊക്കെ വീണ്ടും ഒട്ടും പുതുമയില്ലാതെ പൊക്കി കൊണ്ടുവരുന്പോൾ പ്രേക്ഷകർ ഇതൊക്കെ സഹിച്ചോളും എന്നാണോ കരുതിയത്. അനു സിത്താരയ്ക്ക് പിന്നെ ചിത്രത്തിൽ വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പേരിനൊരു നായിക അത്ര തന്നെ.




ആനയെ കണ്ടിരിക്കാം

കൊന്പനാനയെ എത്ര കണ്ടിരുന്നാലും മതിവരാത്തവർക്ക് തീർച്ചയായും ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം. കാരണം തുടക്കം മുതൽ അവസാനം വരെ ആന ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ട്. ആനയെ സുന്നത്തു ചെയ്യലും പിന്നെ പേര് മാറ്റൽ ചടങ്ങുമെല്ലാം രസകരമായി ആവിഷ്കരിക്കാമായിരുന്നു. പക്ഷേ സംവിധായകൻ അതു മുഴുവൻ കുളമാക്കി. ആനപ്പാപ്പാനായി എത്തുന്ന ആനന്ദം ഫെയിം വിശാഖ് നായർ എങ്ങനെയൊക്കെ വെറുപ്പിക്കാം എന്നതിന്‍റെ പരിശീലനം ഈ സിനിമയിലൂടെ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്നസെന്‍റാകട്ടെ ചിരിപ്പിക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.



സുരാജിനൊന്നും ചെയ്യാനില്ലായിരുന്നു

സുരാജാകട്ടെ, ചിത്രത്തിൽ മത്സരിച്ച് അഭിനയിക്കുന്നുണ്ട്.പക്ഷേ അത് എന്തിനാണെന്നു മാത്രം മനസിലായില്ല.സംഗീത വിഭാഗം കൈകാര്യം ചെയ്ത ഷാൻ റഹ്‌മാൻ തന്നാലാവും വിധം വെറുപ്പിക്കാൻ ആഞ്ഞ് ശ്രമിച്ചിട്ടുണ്ട്.ഗ്രാമാന്തരീക്ഷവും ആനയുടെ ചില മാനറിസങ്ങളും നന്നായി പകർത്തിയ ഛായാഗ്രാഹകൻ തന്‍റെ പണി വൃത്തിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യം ഉണ്ടായില്ലന്നേയുള്ളു. ചളി അടിച്ച് ചളി അടിച്ച് കഥാപാത്രങ്ങൾ സ്വയം ചിരിച്ച് ഒടുവിൽ ഒരു ഉൗള ക്ലൈമാക്സോടെ ഈ ആന ചിത്രം അവസാനിക്കുകയാണ്.

(ഇങ്ങനെ വെറുപ്പിക്കണമായിരുന്നോ... പാവം ആന അതെന്തു തെറ്റ് ചെയ്തു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.