Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
എന്തിന് ഇങ്ങനെയൊരു കല്യാണം!
"കല്യാണം' ക്ലീഷേ പ്രണയകഥയാണെന്ന് മുൻകൂർ ജാമ്യമെടുത്ത് പ്രേക്ഷകരെ എങ്ങനെയെല്ലാം വെറുപ്പിക്കാമെന്ന് പരിശോധിക്കുകയാണ് സംവിധായകൻ രാജേഷ് നായർ. (ചിത്രത്തിന്‍റെ ടാഗ് ലൈൻ "ക്ലീഷേ ലവ് സ്റ്റോറി' എന്നാണ്) ചിത്രത്തിലുള്ളതെല്ലാം വെറും കാട്ടിക്കൂട്ടലുകളാണ്.. കഥയും തിരക്കഥയുമെല്ലാം ഇഴഞ്ഞുനീങ്ങുന്പോൾ കാഴ്ചക്കാരന് സങ്കടം തോന്നിപ്പോകും. ജീവനില്ലാത്ത കഥയും അതിനോട് ചേർന്നു നിൽക്കുന്ന തിരക്കഥയും അതിൽ നിന്നും പ്രവഹിക്കുന്ന സംഭാഷണങ്ങളുമാണ് ചിത്രത്തിലെ വില്ലന്മാർ.

കല്യാണം അല്ലേ, അപ്പോൾ കാരണവന്മാർ തന്നെ മേൽനോട്ടം വഹിക്കണമല്ലോയെന്ന മട്ടിൽ മുകേഷിനെയും ശ്രീനിവാസനേയുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോശം പറയരുതല്ലോ, അവർ അവരുടെ കഥാപാത്രങ്ങളെ തരക്കേടില്ലാത്തവിധം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിത്രത്തിലെ നായകനും (ശ്രാവണ്‍ മുകേഷ്) നായികയും (വർഷ) രംഗങ്ങൾ ഓരോന്നും എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കണമെന്നുള്ള ആശങ്കയിൽ പെട്ട് വാടിത്തളർന്ന് പോയപ്പോൾ സംഗതി മൊത്തം കൈവിട്ടുപോയി.



ഹരീഷ് കണാരാ നിങ്ങളാണ് ആശ്വാസം..!

കല്യാണത്തിന് വേണ്ടി സംവിധായകൻ പഴയകാലത്തെ ഒരു പ്രണയകഥ പൊടിതട്ടിയെടുക്കുകയായിരുന്നു. അതായത് വാട്സ്‌ആപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലത്തെ പ്രണയം. അന്ന് പ്രണയം തുറന്നു പറയാൻ വിഷമിച്ച പലർക്കുമായി ചിത്രം സമർപ്പിക്കാനും മറന്നിട്ടില്ല. പക്ഷേ, ഈ സമർപ്പിക്കലിനും പൊടിതട്ടിയെടുക്കലിലും ഒന്നും വേണ്ടത്ര ആത്മാർഥതയില്ലാതെ വന്നതോടെ ചിത്രത്തിന്‍റെ ലെവൽ ശരാശരിക്കും താഴേക്ക് പോയി.

തുടക്കം മുതൽ നായകനും നായികയും വെറുപ്പിച്ച് മുന്നേറിയപ്പോൾ ചിരിപ്പിച്ച് മുന്നേറാനായിരുന്നു ഹരീഷ് കണാരന് ഉത്സാഹം. കക്ഷി അങ്ങനെയാണ്. ചില സിനിമകളിൽ വണ്‍മാൻഷോ നടത്തി അങ്ങ് നിറഞ്ഞ് നിൽക്കും. കഥ മുന്നോട്ടു കൊണ്ടുപോകേണ്ട നായികയുടെ മുഖത്ത് എപ്പോഴും ചിരിയാണ്. പക്ഷേ, ആ ചിരി സിനിമയ്ക്ക് ഗുണം ചെയ്തുമില്ല. നായകന് അഭിനയിച്ച് തകർക്കണം എന്നൊക്കെയുണ്ടെന്ന് തോന്നുന്നു. പക്ഷേ, കാന്പില്ലാത്ത കഥ പിന്നോട്ട് വലിച്ചപ്പോൾ പുള്ളിയും നിർവികാരനായി.



തുടക്കം പാളി ശ്രാവൺ

നടൻ മുകേഷിന്‍റെ മകൻ ശ്രാവണിന്‍റെ മലയാള സിനിമയിലേക്കുള്ള ചുവടുവയ്പ്പ് പാളിപ്പോയി. കക്ഷിക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് ഫലിപ്പിക്കാനുള്ള വകുപ്പ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. താങ്ങായി ശ്രീനിവാസനും തണലായി മുകേഷും ചിത്രത്തിലുണ്ടായിട്ടും ശ്രാവണ്‍ വേണ്ടത്ര ശോഭിച്ചില്ല. നായകൻ നായികയുടെ പിന്നാലെ നടക്കുന്ന പതിവ് കല്യാണത്തിലും തുടരുന്നുണ്ട്. നായികയാകട്ടെ നായകന്‍റെ പിറകെ നടത്തം മനസിലാക്കുന്നുണ്ടെങ്കിലും (അതു പക്ഷേ, പ്രേക്ഷകർക്ക് മനസിലാകിലാകാത്ത വിധം ഒളിപ്പിച്ച് വച്ച്) ഗൗനിക്കാത്ത മട്ടിലൊരു പോക്കാണ്. അമ്മാവനായ ആവേശിനും (ഹരീഷ് കണാരൻ) സുഹൃത്തിനും ഒപ്പമാണ് നായകന്‍റെ സഞ്ചാരം. പ്രണയം തുറന്ന് പറയാനുള്ള വഴികളും ആലോചനകളുമെല്ലാമായാണ് ഒന്നാം പകുതി കടന്നു പോകുന്നത്. ഇതിനിടയിൽ കോമഡിക്കായി തിരുകിക്കയറ്റിയ രംഗങ്ങളും ധാരളമുണ്ട് ചിത്രത്തിൽ.



മനസിൽ കയറിക്കൂടാത്ത കഥാപാത്രങ്ങൾ

ഒന്നാം പകുതിയിൽ നായകനെ നായികയുടെ പുറകെ നടത്തിച്ചല്ലോ, അപ്പോൾ ഇനി അവനെ വൈകാരിക നിമിഷങ്ങളിലേക്ക് തള്ളിയിടാനുള്ള സമയമായെന്ന് തോന്നിപ്പിക്കുംവിധം ചില രംഗങ്ങൾ രണ്ടാം പകുതിയിൽ കടന്നുവരുന്നുണ്ട്. ഹോ... ആ രംഗങ്ങളൊന്നും ഒരു പ്രേക്ഷകനും സഹിക്കില്ല. പ്രണയരംഗങ്ങൾ ആവിഷ്കരിക്കുന്നതിൽ സംവിധായകൻ അന്പേ പരാജയപ്പെട്ടു. മാല പാർവതിയും ഇന്ദ്രൻസും പിന്നെ പ്രദീപ് കോട്ടയവുമെല്ലാം ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും മനസിൽ കയറാതെ ഇറങ്ങിപ്പോവുകയായിരുന്നു. ഇന്ദ്രൻസിന്‍റെ സെന്‍റിമെന്‍റൽ കഥാപാത്രത്തിന് ജീവനുണ്ടെങ്കിലും സിനിമയുമായി ചേർന്നു നിൽക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ട്.



വല്ലാത്തൊരു ട്വിസ്റ്റായിപ്പോയി

പ്രണയസിനിമയ്ക്ക് ഇണങ്ങുംവിധമുള്ള ഗാനങ്ങൾ ഒരുക്കാൻ സംഗീത സംവിധായകൻ പ്രകാശ് അലക്സിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാം പകുതിയെ തട്ടിയും മുട്ടിയും കൊണ്ടുപോയി രണ്ടാം പകുതിയിൽ ട്വിസ്റ്റിട്ട് ഞെട്ടിക്കാനായിരുന്നു സംവിധായകന്‍റെ ശ്രമം. പക്ഷേ, നാടകീയത കുത്തിനിറച്ചപ്പോൾ ട്വിസ്റ്റെല്ലാം കുളമായി. പഞ്ചില്ലാത്ത കഥയിൽ ഒട്ടും ലോജിക്കില്ലാത്ത കല്യാണവും ഒടുവിൽ സ്ഥാനംപിടിക്കുന്നുണ്ട്. ഹോ... മറന്നുപോയി കല്യാണം എന്നാണല്ലോ ചിത്രത്തിന്‍റെ പേര്, അപ്പോൾ പിന്നെ ലോജിക്കില്ലെങ്കിലും ഒരു കല്യാണം വേണമല്ലോ അല്ലേ. പ്രേക്ഷകർ ഇതുവരെ കാണാത്ത കല്യാണമാണ് സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ, ആ കല്യാണം ശരിയായി നടത്താൻ പുള്ളിക്കാരന് കഴിഞ്ഞില്ല.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.