Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
അതിനാടകീയത നിറഞ്ഞ കിണർ!
സാമൂഹിക പ്രസക്തിയേറെയുള്ള വിഷയം സിനിമയാക്കുന്പോൾ അതിൽ കൊമേഷ്യൽ ചേരുവകൾ സൂക്ഷിച്ചും കണ്ടും ചേർത്തില്ലെങ്കിൽ കല്ലുകടികൾ ഉണ്ടാകുന്നത് സ്വഭാവികമാണ്. വെള്ളത്തെ ചുറ്റിപ്പറ്റി ഒരു കഥ മെനഞ്ഞെടുക്കാൻ എം.എ.നിഷാദ് എന്ന സംവിധായകൻ ഏറെ മെനക്കെട്ടിട്ടുണ്ട്. എന്നാൽ വേണ്ടിടത്തും വേണ്ടാത്തയിടത്തുമെല്ലാം അതിനാടകീയത കുത്തിനിറച്ചപ്പോൾ കിണറ്റിൽ മാലിന്യം നിറയുകയായിരുന്നു. ഒറ്റപ്പെട്ട ചില പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ കിണർ എന്തിനോ വേണ്ടി തിളച്ച ഒരു സാന്പാർ മാത്രമാണ്. കിണറിൽ നിറഞ്ഞ മനോഹര ഫ്രെയിമുകളുടെ സൗന്ദര്യം പോലും അതിനാടകീയത തല്ലിക്കെടുത്തി. അവസാന നിമിഷങ്ങളിലെ ചില കിടിലൻ പ്രകടനങ്ങൾ കാണാൻ രണ്ടു മണിക്കൂർ തള്ളിനീക്കാൻ കഴിയുമെങ്കിൽ കിണറിന് ടിക്കറ്റെടുക്കാം.



വിഷയങ്ങൾ നിരവധി

പത്രപ്രവർത്തനത്തിന്‍റെ വിവിധ വശങ്ങളും മാവോയിസവും തീവ്രവാദവും താണ്ടി കിണറിലെ മുഖ്യവിഷയമായ ജലദൗർലഭ്യത്തിലെത്താൻ സംവിധായകന് മുക്കാൽ മണിക്കൂറിലേറെ വേണ്ടി വന്നു. അപ്പോഴേക്കും ചിത്രം ഒരു പരുവത്തിൽ എത്തിയിരുന്നു. ഡോക്കുമെന്‍ററിക്ക് പാകമായ തിരക്കഥയെ സിനിമാറ്റിക് രീതികളോട് ചേർത്തു നിർത്താനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ജോയി മാത്യു, മധുപാൽ, കൈലാഷ്, ഭഗത് മാനുവൽ, ജയപ്രദ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ തുടങ്ങിയ താരനിര തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടാൽ പ്രേക്ഷകർക്ക് ഇതൊരു സിനിമയാണെന്നുള്ള തോന്നൽ ഉണ്ടായിക്കോളും എന്ന് സംവിധായകൻ കരുതിയിട്ടുണ്ടാവണം. ചിത്രത്തിൽ ചില മാധ്യമപ്രവർത്തകർ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്നും പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല.



എന്തൊരു വലിച്ചു നീട്ടൽ

അസുഖം ബാധിച്ച കഥയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയിട്ട് കാര്യമുണ്ടോ. ഇല്ലായെന്നുള്ള ഉത്തരമാണ് കിണർ. കേരള-തമിഴ്നാട് അതിർത്തിയിലുള്ള പുളിയൻമലയിലെ കുടിവെള്ള പ്രശ്നമാണ് ചിത്രത്തിന്‍റെ പ്രമേയം. കുടിവെള്ളത്തിനായുള്ള ഇന്ദിര(ജയപ്രദ)യുടെ പോരാട്ട വഴികളാണ് ചിത്രത്തിന്‍റെ രണ്ടാം പകുതിയി പറയുന്നത്. ഒന്നാം പകുതി പ്രധാന വിഷയത്തിലേക്ക് കടക്കാനുള്ള ഒട്ടും രസിക്കാത്ത കുറെ കാട്ടിക്കൂട്ടലുകൾ മാത്രമാണ്. കഥാപാത്രങ്ങളെ കുനുകുനാ നിരത്തി അന്തവും കുന്തവും ഇല്ലാത്ത രീതിയിൽ കഥയുടെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ് സംവിധായകൻ. ആക്ഷേപഹാസ്യം പറഞ്ഞേ തീരു എന്നുള്ള സംവിധായകന്‍റെ നിർബന്ധ ബുദ്ധിയിൽ പിറന്ന ഒരുപിടി രംഗങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീരിയസ് വിഷയത്തിനിടയ്ക്ക് പ്രേക്ഷകരെ രസിപ്പിക്കാനുള്ള സംവിധായകന്‍റെ ലീലാവിലാസങ്ങളായിരുന്നു ഇതൊക്കെയെന്നാണ് സംശയിക്കപ്പെടുന്നത്.



ജയപ്രദ നിറംമങ്ങി

അടച്ചുറപ്പില്ലാത്ത കഥയ്ക്കുമേൽ ആര് എന്ത് ചെയ്തിട്ടും കാര്യമില്ലല്ലോ. ജയപ്രദയുടെ പോരാട്ടം കാണുന്പോൾ കഷ്ടം തോന്നും. തമിഴ് നടി അർച്ചനയാകട്ടെ, കിട്ടിയ അവസരം നല്ലപോലെ ഉപയോഗിച്ചു. അവരുടെ പ്രകടനം അവസാന നിമിഷങ്ങളിൽ പ്രേക്ഷകരെ പിടിച്ചിരുത്തും. ഒപ്പം പശുപതി കൂടി കട്ടയ്ക്ക് നിന്നപ്പോൾ സംഭവം ജോറായി. ഇതിനിടയിൽ നിറംമങ്ങിപ്പോയത് ജയപ്രദയാണ്. ലിപ് സിങ്ക് ചേരാതെ വരുകയും പോരാട്ടവീര്യം കാട്ടുന്ന രംഗങ്ങളിൽ നാടകീയത കൂടിപ്പോകുകയും ചെയ്തപ്പോൾ അഭിനയ പതനം പൂർണമായി. കഥയെല്ലാം കാണിച്ചുതീർത്ത് ചിത്രം തീരുന്നുവെന്ന ഘട്ടം എത്തുന്പോൾ മുന്പേ ചേർത്തുവച്ച ഘടകങ്ങളെ കൂട്ടിയിണക്കാൻ സംവിധായകൻ ഒരു ശ്രമം നടത്തുന്നുണ്ട്. പാളിപ്പോയ ശ്രമങ്ങളുടെ ബാക്കിപത്രം പോലെ നാടകീയതയിൽ നിന്നും അതിനാടകീയതിലേക്ക് വീഴാൻ മാത്രമേ ഇതും ഉപകരിച്ചുള്ളൂ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.