Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചങ്കിൽ കയറണ മോഹൻലാൽ.!
മോഹൻലാൽ നേരിട്ട് പ്രത്യക്ഷപ്പെടാത്ത, സർവത്ര മോഹൻലാൽ മയമായ ചിത്രം ഏതെന്നു ചോദിച്ചാൽ ആരാധകർ ആർപ്പുവിളികളോടെ ഇനി പറയും അത് സാജിദ് യാഹിയയുടെ ചിത്രമാണെന്ന്. എന്തടെയ് ചിത്രത്തിന് പേരില്ലേയെന്നു ചോദിച്ചാലോ, മീശപിരിച്ചോണ്ട് പറയും മോഹൻലാലെന്നു തന്നടെയ് ചിത്രത്തിന്‍റെ പേരെന്ന്. പക്ഷേ, ചിത്രത്തിൽ പൊളിച്ചടുക്കുന്നത് മീനുക്കുട്ടിയാണ് (മഞ്ജു വാര്യർ). പുള്ളിക്കാരിയുടെ ആവേശം കണ്ടാൽ സാക്ഷാൽ മോഹൻലാൽ വരെ സ്വയം രോമാഞ്ചപുളകിതനായെന്നിരിക്കും.

താരാധന തലയ്ക്ക് പിടിച്ചാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മീനുക്കുട്ടിയുടെ പോക്കുകണ്ടാൽ അങ്ങനെയാണ് തോന്നുക. അതിന് മീനുക്കുട്ടിയെ കുറ്റം പറയാൻ പറ്റില്ലായെന്നാണ് സംവിധായകന്‍റെ പക്ഷം. അതിന് അതിന്‍റേതായ കാരണങ്ങളുമുണ്ട്. വെറും പുകഴ്ത്തൽ മാത്രമല്ല മോഹൻലാൽ എന്ന ചിത്രം. ആരാധനയുടെ ദോഷവശങ്ങളും കൃത്യമായി ചിത്രത്തിൽ കാണിച്ചു തരുന്നുണ്ട്.

മോഹൻലാൽ പ്രശ്നക്കാരനാകുന്നതെങ്ങനെ...? മോഹൻലാൽ ഒരാളെ ആത്മഹത്യയിലേക്ക് തള്ളിയിടുമോ....‍? മോഹൻലാൽ കുടുംബം കുട്ടിച്ചോറാക്കുമോ...? ഇങ്ങനെയുളള ചോദ്യങ്ങൾക്കും കൂടി സിനിമ ഉത്തരം നൽകുന്നുണ്ട്. വിഷുവിന് ആർത്തുല്ലസിച്ച് അർമാദിക്കാനുള്ള വക കുടുംബപ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് മോഹൻലാലിലൂടെ മഞ്ജു വാര്യരും കൂട്ടരും.



പ്രതീക്ഷ തെറ്റിച്ചില്ല

പാട്ടും ടീസറും ട്രെയിലറുമെല്ലാം നൽകിയ പ്രതീക്ഷ ചുമ്മാതായിരുന്നില്ലായെന്ന് തെളിയിച്ചു കൊണ്ടാണ് മീനുക്കുട്ടിയും കൂട്ടരും ലാൻഡ് ചെയ്തിരിക്കുന്നത്. ചിരിക്കാനുള്ള വക നൽകി, ചിന്തിക്കാനുള്ള അവസരം നൽകി ആരാധനയുടെ വിവിധ വശങ്ങൾ കാട്ടിത്തന്ന് ചിത്രം മുന്നേറുന്പോൾ മോഹൻലാൽ വെള്ളിത്തിരയിൽ പകർന്നാടിയ പല കഥാപാത്രങ്ങളും നമുക്കു മുന്നിലൂടെ മിന്നിത്തെളിഞ്ഞങ്ങ് പോകും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള ചിത്രങ്ങൾ ആരാധാകർ എങ്ങനെയാണ് ഏറ്റെടുത്തതെന്ന് ഈ ഒരു ഒറ്റ ചിത്രത്തിലൂടെ കാണാനാവും.

മീനുക്കുട്ടിയുടെ ജനനവും മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ റിലീസും ഒരേ ദിവസമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട് ചിത്രത്തിന് നല്ലൊരു തുടക്കം നൽകി. ബേബി മീനാക്ഷിയും പിന്നെ കൃതിക പ്രദീപും ചേർന്ന് മീനുക്കുട്ടിയിൽ മോഹൻലാൽ ഭ്രമം കയറിക്കൂടുന്നതെങ്ങനെയെന്ന് വെടിപ്പായി കാണിച്ചു തന്നു. എത്ര നിഷ്കളങ്കമായാണ് ബേബി മീനാക്ഷി തന്‍റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.



മീനുക്കുട്ടിയുടെ സേതുമാധവൻ

കുട്ടിക്കാലം മുതൽ സേതു (ഇന്ദ്രജിത്ത്) മീനുക്കുട്ടിയുടെ സന്തോഷത്തിന് വേണ്ടിയാണ് മോഹൻലാൽ ഫാനായത്. വലുതായപ്പോഴും അതങ്ങ് തുടർന്നു. ജീവിതവും സിനിമയും വേറിട്ട് കാണാൻ സേതു പഠിച്ചപ്പോൾ മീനുക്കുട്ടി ലാലേട്ടനെ വിട്ടൊരു കളിക്ക് നിന്നുകൊടുക്കാൻ തയാറല്ലായിരുന്നു. സേതുവിന്‍റെ കഥപറച്ചിലിൽ നിന്നാണ് മീനുക്കുട്ടിയുടെ വികൃതികളുടെ കെട്ട് ഓരോന്നായി അഴിഞ്ഞുവീഴുന്നത്.

ഒരു നായികയ്ക്ക് മാസ് എൻട്രിയൊക്കെ കിട്ടുക എന്നു പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. ദാ ഇവിടെ മോഹൻലാലിന്‍റെ മറപറ്റി മഞ്ജുവിനെ തേടി ആ ഭാഗ്യം വന്നെത്തുകയായിരുന്നു. ബോറാക്കാതെ തന്നെ എൻട്രി മാസാക്കി മഞ്ജു കൈയടി നേടുകയും ചെയ്തു. ആദ്യ പകുതിയിൽ കാണാൻ കഴിയുക സേതുവിന്‍റെയും മീനുക്കുട്ടിയുടെയും ജീവിതത്തിൽ മോഹൻലാൽ വരുത്തുന്ന പൊല്ലാപ്പുകളാണ്. ചിരിയുടെ ഓളംതല്ലലിലൂടെയാണ് ഓരോ രംഗങ്ങളും കടന്നുപോകുന്നത്.



സംഗീതം ജോറായി

ഓരോ മോഹൻലാൽ ആരാധകനെയും ഹരം കൊള്ളിക്കുംവിധമാണ് പ്രകാശ് അലക്സ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലേക്ക് ഒഴുകിയെത്തുന്ന പാട്ടുകളാകട്ടെ എല്ലാം ഒന്നിനൊന്ന് മെച്ചം. പാട്ടുകൾക്ക് സംഗീതം ഒരുക്കിയ ടോണി ജോസഫ് പ്രത്യേകം അഭിനന്ദം അർഹിക്കുന്നുണ്ട്. കളർഫുൾ ഫ്രെയിമുകളാൽ ഛായാഗ്രാഹകൻ ഷാജി കുമാർ ഓരോ ഫ്രെയിമുകളും മനോഹരമാക്കിയപ്പോൾ ചിത്രത്തിൽ അണിനിരന്ന ഓരോ താരങ്ങളും അവരവരുടെ വേഷങ്ങൾ കൈയടക്കത്തോടെ ചെയ്യുകയും ചെയ്തു. ബിജുക്കുട്ടന്‍റെ കോമഡി നന്പറുകൾ തീയറ്ററിൽ ചിരി ഉണർത്തിയപ്പോൾ സലിം കുമാർ പഞ്ച് ഡയലോഗുകൾ വാരിവിതറി ആ ചിരിയെ കൂട്ടച്ചിരിയാക്കി മാറ്റുന്നുണ്ട്. മീനുക്കുട്ടിയുടെ എല്ലാ വേലത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന സേതുവിന്‍റെ ബുദ്ധിമുട്ടുകളും രണ്ടാം പകുതിയിൽ കൃത്യമായി ചിത്രത്തിൽ സംവിധായകൻ രേഖപ്പെടുത്തിയിട്ടുണ്ട്.



സെന്‍റിമെൻസ് ആവശ്യത്തിന് മാത്രം

കുടുംബചിത്രങ്ങളിൽ സെന്‍റിമെൻസ് ഇല്ലെങ്കിൽ പിന്നെന്ത് പൂർണത. അതുകൊണ്ട് തന്നെ തിരുകി ചേർക്കാത്ത തരത്തിലുള്ള സെന്‍റിമെൻസ് രംഗങ്ങളും ചിത്രത്തിൽ കടന്നു വരുന്നുണ്ട്. താരാധന മുതലെടുക്കുന്നവരേയും ചിത്രത്തിൽ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ഫാൻസെന്നാൽ ആഘോഷപ്രകടനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നവരല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിലും ചങ്ക് കൊടുത്ത് നിൽക്കുന്നവരാണെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്.

രണ്ടാം പകുതിയിൽ ഇഴച്ചിലുകൾ സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും മോഹൻലാൽ കഥാപാത്രങ്ങൾ കൃത്യമായി എത്തി ചിത്രത്തിന്‍റെ വേഗം കൂട്ടി ബാലൻസിംഗ് തെറ്റാതെ പിടിച്ചുനിർത്തുന്നുണ്ട്. എന്തായാലും വിഷു ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുന്ന എല്ലാവർക്കും മോഹൻലാൽ കാണാൻ ടിക്കറ്റെടുക്കാം. മീനുക്കുട്ടി നിങ്ങളെ നിരാശരാക്കില്ല.

(സാജിദ് യഹിയയുടെ രണ്ടാം അങ്കം മോശമായില്ല... കുറച്ചുകൂടി ഉഷാറാക്കായിരുന്നു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.