Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ബോറടിപ്പിക്കുന്ന സുവർണപുരുഷൻ
ചില സിനിമകൾ അങ്ങനെയാണ്... എന്തൊക്കയോ തരാൻ വേണ്ടി വന്ന്, ഒന്നും തരാതെ അങ്ങ് പോകും. അതുപോലൊരു ചിത്രമാണ് "സുവർണപുരുഷൻ'. മോഹൻലാലിന്‍റെ ആരാധികയുടെ ചിത്രം ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മോഹൻലാൽ ആരാധകരുടെ ചിത്രം എത്തിയപ്പോൾ കൊട്ടും മേളവും ജയ് വിളിയുമായി എത്താറുള്ള ഫാൻസുകാരെ ഒന്നും തീയറ്ററിനു മുന്നിൽ കണ്ടില്ല. അകത്താണെങ്കിലോ, വിരലിൽ എണ്ണാൻ മാത്രമുള്ള കാഴ്ചക്കാരും.

ആരാധകരെ താരമാക്കാനുള്ള നവാഗത സംവിധായകൻ സുനിൽ ശക്തിധരന്‍റെ എളിയ ശ്രമമാണ് സുവർണപുരുഷൻ. പക്ഷേ, ചുക്കിച്ചുളുങ്ങിയ ഡയലോഗുകളും ഒട്ടും ജീവനില്ലാത്ത അവതരണവും മുട്ടിനു മുട്ടിന് ലാലേട്ടനെക്കുറിച്ചുള്ള വീരവാദങ്ങളും കൂടിയായപ്പോൾ സംഭവം വളരെയേറെ ബോറായിപ്പോയെന്നു മാത്രം. ഡോക്യുമെന്‍ററിയോ ഹ്രസ്വചിത്രമോ ആകേണ്ട ഒന്നിനെ വലിച്ചുനീട്ടിയാൽ എങ്ങനെയുണ്ടാവും..‍‍? ആ മടുപ്പാണ് സുവർണപുരുഷനെ പിടികൂടിയിരിക്കുന്നത്.



തീയറ്ററിന് അകവും പുറവുമെല്ലാം ബിഗ്സ്ക്രീനിൽ കാട്ടുന്നുണ്ടെങ്കിലും സുഖമില്ലാ കാഴ്ചകൾ തുടക്കം മുതലേ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. ഇരിങ്ങാലക്കുടയിലെ മേരിമാതാ തീയറ്ററിൽ പുലിമുരുകൻ റിലീസ് ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പുലിമുരുകൻ ചിത്രത്തെ വരവേൽക്കാനുള്ള ആരാധകരുടെ തയാറെടുപ്പും, പിന്നെ റിലീസ് ദിവസം തീയറ്ററിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മോഹൻലാലിന്‍റെ ആരാധകരായ റപ്പായി (ഇന്നസെന്‍റ്), ഈനാശു (ശ്രീജിത്ത് രവി), കാന്‍റീൻ കുമാരൻ (ശശി കലിംഗ), ബിജുക്കുട്ടൻ തുടങ്ങിയവരാണ് ചിത്രത്തിലെ അറിയപ്പെടുന്ന താരങ്ങൾ. മേരി മാതാ തീയറ്റർ ഉടമയായി ലെനയും ചിത്രത്തിലുണ്ട്. പക്ഷേ, ഇവർക്കൊന്നും ദുർബലമായ ഈ ചിത്രത്തെ താങ്ങിനിർത്താനായില്ല.



അന്തവും കുന്തവുമില്ലാത്ത തിരക്കഥയാണ് ചിത്രത്തിലെ പ്രധാന വില്ലൻ. സംവിധായകൻ ഉദ്ദേശിച്ച രംഗങ്ങളെല്ലാം ചിത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പക്ഷേ, അതൊട്ടും സിനിമാറ്റിക് ആക്കാൻ പുള്ളിക്ക് കഴിഞ്ഞില്ല. ആരാധകർ തീയറ്ററിനു പുറത്ത് ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും പ്രേക്ഷകർക്ക് സിനിമ കാണാനുള്ള സുഗമമായ അന്തരീക്ഷം ഒരുക്കലുമെല്ലാം വെറും കാട്ടിക്കൂട്ടലുകളായി മാറുകയായിരുന്നു. തീയറ്ററിനെ ചുറ്റിപ്പറ്റി കഥ ഇഴഞ്ഞുനീങ്ങുന്പോൾ പുലിമുരുകനിലെ രംഗങ്ങൾ കാട്ടി ഒന്നു ഉഷാറാക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ലെന്ന് മാത്രം.



ആരാധനയുടെ വിവിധ ഭാവങ്ങൾ ചിത്രത്തിൽ കാട്ടുന്നുണ്ട്. പക്ഷേ, അതെല്ലാം ബോറടി മാത്രമേ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുള്ളു. പുലിമുരുകൻ ചിത്രം തുടങ്ങുന്നതിന് മുൻപ് നടക്കുന്ന ആഘോഷങ്ങളും ആരവങ്ങളുമെല്ലാം ഒട്ടും ആവേശം തോന്നാത്ത വിധത്തിലാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. എന്തോ കാണിക്കാൻ വേണ്ടി കാട്ടിയ പോലെ...

ആരാധകരുടെ പുറത്തും അകത്തുമുള്ള പ്രകടനങ്ങൾക്ക് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പഞ്ചുണ്ടായിരുന്നില്ല. ചില സ്പെഷൽ ആരാധകരെ ചിത്രത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. അവരെ ഇടയ്ക്കിടെ കാട്ടുന്പോഴേ ഉൗഹിക്കാൻ പറ്റും ഇവരെ വച്ചായിരിക്കും സംവിധായകൻ ക്ലൈമാക്സിൽ കഥ തീർക്കാൻ പോകുന്നതെന്ന്.



കഥയൊക്കെ തീർത്തു പക്ഷേ, ചിത്രത്തിലെ ഒരു സംഗതിക്കും ഇമ്മിണി ആവേശം പോലും ഉണർത്താൻ കഴിഞ്ഞില്ലായെന്നു മാത്രം. ഷിജു എം. ഭാസ്കറിന്‍റെ കാമറക്കണ്ണുകൾ ആരാധകരുടെ ആവേശമെല്ലാം ഒപ്പിയെടുത്തെങ്കിലും കാഴ്ചകൾക്ക് അഴക് തീരെ ഉണ്ടായിരുന്നില്ല. പലതരത്തിൽ പല സംഗതികൾ ഒന്നിച്ചു ചേർക്കാൻ ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാവണ്ണം ഒക്കാതെ വന്നപ്പോൾ സംവിധായകൻ തിരക്കഥയിലെ ഓരോ രംഗങ്ങളും അങ്ങ് എടുത്തുതീർത്തു. അങ്ങനെയൊക്കെ അങ്ങ് തീർത്താൽ ആ സിനിമയ്ക്ക് ജീവനുണ്ടാകുമോ...? ഇല്ല. ശരിക്കു പറഞ്ഞാൽ ജീവനില്ലാ കഥയാണ് സുവർണപുരുഷന്‍റേത്. അപ്പോൾ പിന്നെ അതിൽ ആരാധന കലർത്തിയാൽ ഏശുമോ...? ഇല്ല. ഇതൊരുതരം ആഗ്രഹം തീർക്കലാണ്... സിനിമയെടുത്തേ തീരു എന്നുള്ള ആഗ്രഹം തീർക്കൽ...

(ചുമ്മാ ചെന്ന് പെടാതിരിക്കാൻ സൂക്ഷിക്കുക...)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.