Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ക്ഷമ പരീക്ഷിക്കുന്ന നീരാളി
എന്നാലും എന്‍റെ നീരാളീ, ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി..! നീരാളി എന്ന പേര് നൽകിയ കൗതുകം സിനിമയിൽ ചാലിച്ചെടുക്കാൻ സംവിധായകൻ അജോയ് വർമയ്ക്ക് കഴിയാതെ വന്നപ്പോൾ പ്രേക്ഷകർ വല്ലാണ്ട് മുഷിഞ്ഞു. ചില സന്ദർഭങ്ങൾ ഒഴിച്ച് തുടക്കം മുതൽ ഒടുക്കം വരെ ആ മടുപ്പ് തുടർന്നു.

പ്രേക്ഷകരെ ഒരു യാത്ര കൊണ്ടുപോകാനുള്ള സംവിധായകന്‍റെ ശ്രമം വിജയിച്ചതിനാൽ സിനിമയ്ക്ക് ത്രില്ലിംഗ് മൂഡ് വന്നു. പക്ഷേ, തിരക്കഥയിലെ പാളിച്ചകളും ഒതുക്കമില്ലായ്മയും ചിത്രത്തെ പിന്നോട്ടടിച്ചുകൊണ്ടേയിരുന്നു. മോഹൻലാലിനെ കളത്തിലിറക്കി പ്രേക്ഷകരെ കോരിത്തരിപ്പിക്കാനുള്ള ശ്രമമാണ് നീരാളിയിൽ നടത്തിയിരിക്കുന്നത്. പക്ഷേ, അത് പാഴ്ശ്രമമായി അവശേഷിച്ചപ്പോൾ കാഴ്ചക്കാരനും നീരാളിപ്പിടുത്തത്തിലായി.



രത്നക്കല്ലുകളുടെ മൂല്യം നിർണയിക്കുന്ന ജെമ്മോളജിസ്റ്റായ സണ്ണിയായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കുള്ള സണ്ണിയുടെയും വീരപ്പന്‍റെയും (സുരാജ് വെഞ്ഞാറമൂട്) യാത്ര തുടങ്ങുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്. എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചനകൾ യാത്രയുടെ തുടക്കത്തിൽ തന്നെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

അവതരണവും സംഭാഷണവും തമ്മിൽ ഒരു കെമിസ്ട്രിയുണ്ട്. അത് നേരാംവണ്ണം ഒത്തുവന്നില്ലെങ്കിൽ കണ്ടുകൊണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. നീരാളിയിൽ ഇത്തരത്തിലുള്ള നിരവധി രംഗങ്ങളുണ്ട്. മുഴച്ചു നിൽക്കുന്ന ഈ സംഭാഷണങ്ങൾ പ്രേക്ഷകരെ മടുപ്പിന്‍റെ ലോകത്തേക്ക് ഇടയ്ക്കിടെ പറഞ്ഞയച്ചു കൊണ്ടേയിരുന്നു.



ഞൊടിയിടയിൽ ഒരു അപകടം. നായകനും കൂട്ടാളിയും കൊക്കയിൽ നിന്നു താഴേക്ക് എപ്പോൾ വേണമെങ്കിലും പതിക്കാമെന്നുള്ള സ്ഥിതി. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് കഥ എത്തുന്നതോടെയാണ് ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകർ എത്തിപ്പെടുക. പക്ഷേ, നോണ്‍ലീനിയർ രീതിയിലുള്ള കഥപറച്ചിൽ ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റിച്ചു. വെട്ടിമുറിച്ച കഥയെ കൂട്ടിച്ചേർക്കാൻ സംവിധായകൻ പാടുപെടുന്ന കാഴ്ച ചിത്രത്തിൽ കാണാനാവും.

വല്ലാതെ വിമ്മിഷ്ടപ്പെട്ടുള്ള കഥയുടെ പോക്കിനിടയിലേക്കാണ് മോഹൻലാൽ പാടി അഭിനയിച്ച ഗാനം പതിയെ ഒഴുകിയെത്തുന്നത്. പക്ഷേ, ആ പാട്ടിന് ചിത്രത്തെ രക്ഷപെടുത്തിയെടുക്കാനുള്ള മാന്ത്രികശേഷി ഇല്ലാതെ പോയപ്പോൾ കഥ വീണ്ടും ഇഴഞ്ഞുതുടങ്ങി. ഇഴയാൻ വിധിക്കപ്പെട്ട സിനിമ ഇഴഞ്ഞല്ലേ പറ്റൂ. സുരാജ് ഭേദപ്പെട്ട പ്രകടനം ചിത്രത്തിൽ പുറത്തെടുത്തപ്പോൾ മോഹൻലാൽ തന്നാലാവും വിധം ചിത്രത്തെ താങ്ങി നിർത്താൻ ശ്രമിച്ചിട്ടുണ്ട്.



നദിയ മൊയ്തുവിന്‍റെ പ്രകടനം കാണുന്ന ഏതൊരാൾക്കും ഇത്തിരി ഓവറായി പോയില്ലേ എന്ന് തോന്നി പോകും. ഇടയ്ക്കിടെ മാത്രം മുഖം കാണിക്കുന്ന നായിക ആവശ്യത്തിലധികം ചിത്രത്തിൽ അലറി വിളിക്കുന്നുണ്ട്. പാർവതി നായരും ചിത്രത്തിലുണ്ട്. കാണാതെ പഠിച്ച ഡയലോഗുകൾ പാർവതി ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞുതീർത്തപ്പോൾ ഒരു വികാരവും തോന്നാതെ പ്രേക്ഷകർ വല്ലാതെ വീർപ്പുമുട്ടി. ഫാന്‍റസിയുടെ ലോകത്തിലേക്ക് ഇടയ്ക്ക് ചിത്രത്തെ പിടിച്ചിടാനുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. അതൊന്നും പക്ഷേ, ചിത്രത്തിന് ഗുണം ചെയ്തില്ലാന്നു മാത്രം.



കഥയിൽ കടന്നുകൂടിയ സെന്‍റിമെൻസ് രംഗങ്ങൾ ക്ലീഷേയുടെ കൂട്ടിൽ അകപ്പെട്ടപ്പോൾ സംഭവം അങ്ങേയറ്റം ബോറായി. രക്ഷപെടാനായി മോഹൻലാൽ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. അമാനുഷികതയുടെ വശങ്ങളിലൂടെ പോകാതെ സാധാരണക്കാരനായ നായകന് ഈ ഒരു പ്രതിസന്ധിയിൽ നിന്നു രക്ഷപെടാൻ ആവുന്നതെല്ലാം മോഹൻലാൽ ചിത്രത്തിൽ ചെയ്തുവച്ചിട്ടുണ്ട്. പക്ഷേ, ദുർബലമായ തിരക്കഥ സിനിമയെ പിന്നോട്ടടിക്കുകയായിരുന്നു.

സ്റ്റീഫൻ ദേവസിയുടെ സംഗീതം ശരാശരിയിൽ ഒതുങ്ങിയപ്പോൾ സന്തോഷ് തുണ്ടിയിലിന്‍റെ കാമറക്കണ്ണുകൾ ചിത്രത്തിന് താങ്ങും തണലുമായി നിലകൊണ്ടു. ആവിഷ്കരണത്തിൽ പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കിലും ക്ലൈമാക്സിനോട് അടുക്കുന്പോൾ ചിത്രം വല്ലാതെ പിടിവിട്ടു പോകുന്നുണ്ട്. ചിലതൊക്കെ ചേർന്നും മറ്റു ചിലത് ചേരാതെയും വേറിട്ടു നിന്നപ്പോൾ നീരാളിയുടെ പകിട്ടിന് നല്ലരീതിയിൽ കോട്ടം തട്ടുന്ന കാഴ്ചയാണ് തീയറ്ററിൽ കാണാൻ സാധിച്ചത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.