Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ബോറടിപ്പിക്കുന്ന രണ്ടാം രൂപം
മടുപ്പിക്കുന്നതിന് ഒരു പരിധിയില്ലേ... ഇടയ്ക്കൊക്കെ ഇടിയും കലാശവും ഉള്ളത് കാരണം ഉറങ്ങാനും പറ്റില്ല. എന്നാൽ ഇടി കാണുന്പോൾ രോമാഞ്ചം വരുമോ അതുമില്ല. എന്തിനാണോ എന്തോ... ഇങ്ങനെ ഒരു ഡബിൾ പരീക്ഷണം കമൽഹാസൻ നടത്തിയത്.

2013-ൽ വിശ്വരൂപവുമായിട്ടാണ് കമൽഹാസൻ ആദ്യം എത്തിയത്. ഭീകരരുടെ പരിശീലനവും പിന്നെ "വിസ്' എന്ന റോ ഏജന്‍റിന്‍റെ സാഹസികതയുമെല്ലാം ഒഴുക്കൻമട്ടിൽ പറഞ്ഞുപോയ കഥ അഡാറ് മടുപ്പിക്കലാണ് സമ്മാനിച്ചത്. ഇപ്പോഴിതാ, അതിന്‍റെ രണ്ടാംഭാഗം അതിനേക്കാളേറെ വെറുപ്പിക്കലുമായി തീയറ്ററിൽ ഇടംപിടിച്ചിട്ടുണ്ട്.

ഉലകനായകൻ തന്നെക്കൊണ്ട് ആവുംവിധം ചിത്രത്തിന്‍റെ സമസ്ത മേഖലകളിലും കൈവച്ചിട്ടുണ്ട്. സംവിധാനം, കഥ, തിരക്കഥ, സംഭാഷണം, നിർമാണം പിന്നെ അഭിനയം ഇത്യാദി മേഖലകളിലെ തന്‍റെ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം കക്ഷി നന്നേ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഒന്നിലും അങ്ങോട്ട് ശോഭിക്കാൻ പറ്റിയില്ലായെന്ന് മാത്രം.

ആദ്യഭാഗത്ത് പൂരിപ്പിക്കാതെ പോയ കാര്യങ്ങൾ രണ്ടാം വരവിൽ കൃത്യമായി യോജിപ്പിക്കാൻ കമലിന് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പക്ഷേ, പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിനല്ല ചിത്രീകരിച്ചിരിക്കുന്നതെന്നു മാത്രം.



സ്വന്തം പാർട്ടിയുടെ പരസ്യം

"മക്കൾ നീതി മയ്യം' എന്ന തന്‍റെ പാർട്ടിയുടെ പരസ്യം ചിത്രം തുടങ്ങും മുന്പേ കാട്ടി മാർക്കറ്റിംഗിൽ താൻ മോശക്കാരനല്ലെന്ന് കമൽഹാസൻ തെളിയിച്ചു. ഒന്നാം ഭാഗത്തിന്‍റെ തുടർച്ചയെന്നോണം തീവ്രവാദികളുടെ ആക്രമണത്തിൽ മരിച്ച ഡോക്കിൻസിന്‍റെ മൃതശരീരവുമായി ലണ്ടനിലേക്ക് പോകുന്ന വിസാമിനെയും (കമൽഹാസൻ) കൂട്ടരെയും കാട്ടികൊണ്ടാണ് ചിത്രം തുടങ്ങുന്നത്. അഷ്മിത (ആൻഡ്രിയ) ആരെന്നുള്ള ചോദ്യത്തിനാണ് ചിത്രം ആദ്യം ഉത്തരം നൽകുന്നത്. ഫ്ലാഷ് ബാക്കിലേക്ക് ഉൗളിയിട്ട് പോയി പഴയകാല ഓർമകളെ തട്ടിയുണർത്തി തിരിച്ചെത്തിയപ്പോഴേക്കും വിമാനം ലണ്ടനിൽ പറന്നിറങ്ങി. പിന്നീടങ്ങോട്ട് തീവ്രവാദികളുടെ മിന്നലാക്രമണങ്ങളാണ് കാണാൻ സാധിക്കുക.



അടങ്ങാത്ത പ്രതികാരം

പ്രതികാര കഥയുമായാണ് വിശ്വരൂപം-2 എത്തിയിരിക്കുന്നത്. വിസാമും കൂട്ടരും എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ആക്രമണം അഴിച്ചുവിടുന്ന തീവ്രവാദികളെ ചിത്രത്തിൽ കാണാനാവും. ആക്ഷൻ രംഗങ്ങൾ തരക്കേടില്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ പാകത്തിനുള്ള പവറൊന്നും ഇല്ലാതെപോയി. ലണ്ടനിലെ സാഹസങ്ങൾക്കിടയിലും ഫ്ലാഷ് ബാക്കുകൾ കൃത്യമായി ചിത്രത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്.

വിസാം ആരായിരുന്നുവെന്നുള്ള രഹസ്യം ഇതിനിടയിൽ താനെ അഴിഞ്ഞുവീഴുന്നതോടെ കഥാനായികയ്ക്ക് വിസാമിനോട് സ്നേഹം കൂടിത്തുടങ്ങും. ലണ്ടനിൽ ചില രക്ഷാപ്രവർത്തനങ്ങൾ കൂടി നടത്തിയാണ് വിസാമും കൂട്ടരും മടങ്ങുന്നത്. അത് എന്തൊക്കെയാണെന്ന് ചിത്രം കണ്ടുതന്നെ അറിയുക. ഇതിനിടയിൽ കൃത്രിമത്വം കലർന്ന അഭിനയപ്രകടനം കൊണ്ട് ആൻഡ്രിയ നന്നായി പ്രേക്ഷകരെ വെറുപ്പിക്കുന്നുമുണ്ട്.

സെന്‍റിമെൻസ് രംഗങ്ങൾ അധികപ്പറ്റായി

ത്രില്ലടിപ്പിക്കണം എന്നുണ്ടായിരുന്നു, എന്നാൽ പാളിപ്പോയി. ആക്ഷൻ രംഗങ്ങളിൽ പുതുമ കൊണ്ടുവരാൻ ശ്രമിച്ചു. അവിടെയും പാളി. എന്നാൽ പിന്നെ അവതരണത്തിൽ ഒരു ഹോളിവുഡ് ടച്ചിരിക്കട്ടെയെന്ന് കരുതി ചെയ്ത കാര്യങ്ങളോ, നന്നേ അവതാളത്തിലുമായി. എല്ലാം കഴിഞ്ഞ് അവസാനമാണ് സെന്‍റിമെൻസിൽ പിടിച്ചൊരു കളി.

ഹോ, എന്‍റെമ്മോ...! നായിക പൂജ കുമാറിന്‍റെ പ്രകടനം കാണുന്പോൾ കരഞ്ഞുപോകും. എന്തൊരു വെറുപ്പിക്കലാണെന്‍റെ പൊന്നേ. രണ്ടാം പകുതിയിൽ വിസാമും കൂട്ടരും ഇന്ത്യയിലേക്ക് എത്തിയതോടെ റൊമാൻസും സംഗതിയുമെല്ലാം ചിത്രത്തിൽ കയറിക്കൂടും. ഉലകനായകന് റൊമാൻസില്ലാതെ പറ്റില്ലല്ലോ.

ഒമർ ഖുറേഷി (രാഹുൽ ബോസ്) ചിത്രത്തിന്‍റെ രണ്ടാം പകുതിയിലാണ് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. വില്ലന്‍റെ പ്രതികാരം കൂടുതൽ കടുക്കുന്നതും വിസാം ഇന്ത്യയിലെത്തിയ ശേഷമാണ്.



പതിവ് തട്ടിക്കൊണ്ടുപോകൽ

നായകന്‍റെ വേണ്ടപ്പെട്ടവരെ വില്ലൻ തട്ടിക്കൊണ്ടു പോകുന്ന പതിവ് വിശ്വരൂപം രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്നുണ്ട്. ഈ പതിവൊക്കെ ഒന്നു മാറ്റിപ്പിടിച്ചാൽ തന്നെ ബോറടി കുറച്ചു കുറഞ്ഞു കിട്ടിയേനെ. അതിസാഹസികമായ നായകന്‍റെ രക്ഷപ്പെടലും സംഗതികളുമെല്ലാമാണ് രണ്ടാം പകുതിയിൽ നിറഞ്ഞുനിൽക്കുന്നത്. കമൽഹാസന്‍റെ വീരപരിവേഷം എന്തോ, വേണ്ടത്ര എറിക്കാതെ വന്നതോടെ ചിത്രത്തിന്‍റെ ബാലൻസിംഗ് താനേ തെറ്റി.

നോണ്‍ലീനിയർ രീതിയിലുള്ള കഥയുടെ പോക്ക് പ്രേക്ഷകരെ മടുപ്പിന്‍റെ ലോകത്തേക്കാണ് കയറ്റിക്കൊണ്ടു പോകുന്നത്. കഥയൊക്കെ കൊള്ളാമായിരുന്നു പക്ഷേ, അത് ആവിഷ്കരിച്ച രീതി ഒട്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആയിരുന്നില്ല എന്നതാണ് പ്രധാന പോരായ്മ. നടന വിസ്മയം തീർക്കുന്ന ഉലകനായകൻ സംവിധാനത്തിൽ സന്പൂർണ തോൽവിയാണെന്ന് കാട്ടിത്തരുന്ന ചിത്രമാണ് വിശ്വരൂപം-2.

(കഷ്ടമായിപ്പോയി, ഈ കാട്ടിക്കൂട്ടലുകൾ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.