Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്‍റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കാനായതിന്‍റെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളിക്കാരൻ സുനിൽ. പപ്പൻ പയറ്റുവിള സംവിധാനം ചെയ്ത മൈ സ്കൂൾ എന്ന ചിത്രത്തിൽ മധുവിനൊപ്പം ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് സുനിൽ കാഞ്ഞിരപ്പള്ളി. കാലങ്ങൾക്കു ശേഷം നടി ദേവയാനി മലയാളത്തിലേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ മൈ സ്കൂളിൽ ഒരു മാതൃകാ അധ്യാപകന്‍റെ വേഷം ചെയ്തുകൊണ്ടു മലയാളസിനിമയിലെത്തിയ സുനിൽ കാഞ്ഞിരപ്പള്ളിയുടെ സിനിമാ-കുടുംബ വിശേഷങ്ങളിലേക്ക്...



അഭിനയ പാരന്പര്യം

പിതാവും അധ്യാപകനുമായ കെ.ജെ. മത്തായി സംവിധാനം ചെയ്ത മോഹങ്ങൾ നഷ്ടപ്പെട്ടവർ എന്ന നാടകത്തിൽ ബാലതാരമായി അഭിനയച്ചു കൊണ്ടാണ് ഈ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് വെറും ഏഴു വയസു മാത്രമായിരുന്നു പ്രായം. പിന്നീട് ദുബായിയിൽ ആശുപത്രി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്പോൾ അവിടത്തെ ചില മലയാളം ചാനലുകൾ സംപ്രേഷണം ചെയ്ത രണ്ടു സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം പ്രമുഖ ചാനൽ സംപ്രേക്ഷണം ചെയ്ത, നടി ഗീത മുഖ്യവേഷത്തിലെത്തിയ സ്ത്രീത്വം എന്ന മെഗാസീരിയലിൽ സർക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഒന്നര വർഷത്തോളം ഈ സീരിയലിലൂടെ സുനിൽ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തി.

മൈ സ്കൂളിലേക്ക്

സ്ത്രീത്വത്തിലെ പോലീസ് വേഷമാണ് മൈ സ്കൂളിലെത്തിച്ചത്. സ്ത്രീത്വത്തിലെ അഭിനയം കണ്ടിട്ടാണ് മൈ സ്കൂളിന്‍റെ നിർമാതാവ് ജഗദീഷ് ഈ സിനിമയിലേക്കു വിളിച്ചത്. ഒരു സർക്കാർ സ്കൂളിലെ മാതൃകാ അധ്യാപകന്‍റെ വേഷം. സിനിമയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രം.



മൈ സ്കൂൾ

അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന ഒരു സ്കൂൾ. അടച്ചുപൂട്ടൽ ഭീഷണി കൂടി നേരിടേണ്ടി വരുന്ന ഒരു സാധാരണ സർക്കാർ സ്കൂളിന്‍റെ കഥ കൂടിയാണ് മൈസ്കൂൾ. ഒപ്പം നമ്മുടെ നാട് കുറച്ചു കാലമായി നേരിടുന്ന തെരുവുനായ പ്രശ്നവും സിനിമ ഗൗരവമായി ചർച്ച ചെയ്യുന്നു.

മധു എന്ന മഹാനടൻ

ഒരു പ്രഗത്ഭനായ ഡോക്ടറുടെ വേഷത്തിലാണ് മധു മൈ സ്കൂളിലെത്തുന്നത്. സ്കൂൾ കുട്ടിയെ ബാധിച്ചിരിക്കുന്നതു പേവിഷമാണെന്നു കണ്ടെത്തുന്ന ഡോക്ടർ. കഥയിൽ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണിത്.



ദേവയാനിക്കൊപ്പം

കുഞ്ഞുപ്രായത്തിൽ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരമ്മയാണ് ദേവയാനി അവതരിപ്പിക്കുന്ന അധ്യാപികയുടെ കഥാപാത്രം. അവർ കുട്ടികൾക്ക് അധ്യാപിക മാത്രമായിരുന്നില്ല, പല സന്ദർഭത്തിലും അവരുടെ അമ്മയുമാണ്. അതിൽ ദേവയാനിയുടെ കഥാപാത്രം ഏറെ സ്നേഹിച്ച വിദ്യാർഥിയാണ് പേവിഷബാധയേറ്റ് മരണത്തിനു കീഴ്പെടുന്നത്. ടീച്ചറുടെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തമായി അതു മാറുന്നു. അതിഗംഭീരമായാണ് ദേവയാനി ഈ വേഷം ചെയ്തിരിക്കുന്നത്.



സഹതാരങ്ങൾ

മധു, ദേവയാനി എന്നിവർക്കു പുറമെ തമിഴ് നടൻ രഞ്ജിത്ത് (പ്രിയാ രാമന്‍റെ ഭർത്താവ്), രമേഷ് പേരടി, ഷാനവാസ് നസീർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രീകരണം നടന്ന തിരുവനന്തപുരം കോവളം എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാർഥികളായി വേഷമിട്ടിരിക്കുന്നത്.



കുടുംബം

ചിറക്കടവ് കുന്നപ്പള്ളിൽ പരേതരായ കെ.ജെ. മത്തായിയുടെയും ത്രേസ്യാമ്മയുടെയും അഞ്ചു മക്കളിൽ ഇളയ ആൾ. ഭാര്യ: മിനി. മക്കൾ: ശ്രേയസ് (ബി.കോം വിദ്യാർഥി), തേജസ് (പ്ലസ് വണ്‍ വിദ്യാർഥിനി). പാലാ പൈകയിൽ ശ്രേയസ് ഇൻഡസ്ട്രീസ്, കുന്നപ്പള്ളിൽ ചൂരൽ ഫർണിച്ചർ എന്നീ സ്ഥാപനങ്ങൾ നടത്തിവരികയാണ്.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.