Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വിനീത കോശിക്ക് "ബംപറടിച്ചു'..!
’ഈ അവാർഡ് അവാർഡ് എന്നു കേട്ടിട്ട് മാത്രമുള്ള ആളുടെ അരികിലേക്ക് ഒരു അവാർഡ് എത്തുന്പോൾ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റില്ല...’ ഇത് പറയുന്പോൾ വിനീത കോശി നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയിൽ ഉണ്ടായിരുന്നു 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ അഭിനയത്തിന് പ്രത്യേക പരാമർശം കിട്ടിയതിന്‍റെ ആനന്ദം അത്രയും. 2017-ലെ മികച്ച സിനിമയായി തെരഞ്ഞെടുത്ത ഒറ്റമുറി വെളിച്ചം എന്ന സിനിമയിലെ അഭിനയത്തിനാണ് വിനീത ജൂറിയുടെ പ്രത്യേക പരാമർശത്തിന് പാത്രമായത്. ആനന്ദം സിനിമയിലൂടെ മലയാള സിനിമാലോകത്തെത്തി ഇപ്പോൾ ഒറ്റമുറി വെളിച്ചത്തിലെ സുധയിലൂടെ സ്ത്രീകൾ പ്രകാശം പരത്തേണ്ടവരാണെന്ന് വിളിച്ച് പറയുകയാണ് വിനീത കോശി. അറിയാം വിനീത കോശി സുധയായി മാറി ജൂറിയുടെ മനം കവർന്നതെങ്ങനെയെന്ന്.



സത്യം പറഞ്ഞാൽ ഇതൊരു ബംപറാണ്

ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഞാനിപ്പോൾ. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അവാർഡ്. സുധയെന്ന കഥാപാത്രം നല്ലവണ്ണം ചെയ്യാൻ പറ്റിയെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. സുധയെനിക്കൊരു ബംപർ സമ്മാനം തരുമെന്ന് പക്ഷേ ഒട്ടും വിചാരിച്ചില്ല. വലിയ സന്തോഷം ഉണ്ട് പ്രത്യേക പരാമർശം കിട്ടിയതിൽ. ഞാൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു. കിട്ടിയതെല്ലാം തന്നെ കുഞ്ഞുകുഞ്ഞ് നല്ല വേഷങ്ങളാണ്. ഒറ്റമുറി വെളിച്ചത്തിലാണ് ത്രൂ ഒൗട്ട് ചെയ്യാൻ പാകത്തിന് ഒരു വേഷം കിട്ടുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഒരു അവാർഡ് കിട്ടിയത് വലിയ ഒരു കാര്യമായിട്ടാണ് കരുതുന്നത്.



സുധ എനിക്കായി പിറന്ന കഥാപാത്രം

ഒറ്റമുറി വെളിച്ചത്തിലെ ടീമിനൊപ്പം മൗനം സൊല്ലും വാർത്തൈകളെന്ന ഒരു തമിഴ് വീഡിയോ ആൽബം നേരത്തെ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ടീമിലെ എല്ലാവരും എന്‍റെ നല്ല സുഹൃത്തുക്കളാണ്. ഒറ്റമുറിവെളിച്ചത്തിന്‍റെ സംവിധായകൻ രാഹുൽ റിജി നായർ ഈ ചിത്രത്തിന്‍റെ കഥയെ കുറിച്ച് പറയുന്പോളെല്ലാം സുധയെന്ന കഥാപാത്രം നീ ചെയ്യണമെന്ന് പറയുമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. സുധ എനിക്കായി പിറന്ന കഥാപാത്രമായത് കൊണ്ടാവാം ആ വേഷം എന്നിലേക്ക് തന്നെ എത്തിയത്.



രാഹുൽ നൽകിയ ആത്മവിശ്വാസം

നായികാ പ്രാധാന്യമുള്ള ചിത്രമാണ് ഒറ്റമുറി വെളിച്ചം. സുധയ്ക്ക് ഞാനുമായി ഒരു സാമ്യവുമില്ല. ഒതുങ്ങി ജീവിക്കുന്ന ഒരു പെണ്‍കുട്ടി. ഈ ഒരു കഥാപാത്രം ഞാൻ ചെയ്താൽ ഓക്കെയാകുമെന്നുള്ള സംവിധായകൻ രാഹുലിന്‍റെ വിശ്വാസമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്. വിവാഹത്തിന് ശേഷം ഒത്തിരി പ്രതീക്ഷയോടെ ഭർതൃഗൃഹത്തിൽ എത്തുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമ പറയുന്നത്. പ്രാദേശിക മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചിത്രത്തിൽ പറയുന്നുണ്ട്. ആ പ്രശ്നങ്ങൾ അത്രയും പകർന്നാടാൻ കഴിഞ്ഞത് രാഹുൽ നൽകിയ ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.



ദീപക് പറന്പോളിന്‍റെ പിന്തുണ

ദീപക് പറന്പോളാണ് എന്‍റെ ഭർത്താവായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.ചന്ദ്രൻ എന്ന കഥാപാത്രമാണ് ദീപക് ചെയ്തിട്ടുള്ളത്. സെറ്റിലെ സീനിയറായിട്ടുള്ള ആൾ ദീപക്കായിരുന്നു. പുള്ളി നൽകിയ പിന്തുണ കാരണമാണ് എനിക്ക് സുധയെന്ന കഥാപാത്രത്തെ നല്ലരീതിയിൽ ഉൾക്കൊണ്ട് ചെയ്യാൻ പറ്റിയത്. തിരുവനന്തപുരം ബോണക്കാട് വെച്ചിട്ടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.



ഒറ്റമുറി വെളിച്ചം ടീം

മികച്ച ചിത്രം, മികച്ച സഹനടി, മികച്ച എഡിറ്റർ, പ്രത്യേക ജൂറി അവാർഡ് ഇങ്ങനെ നാല് അവാർഡുകളാണ് ഒറ്റമുറിവെളിച്ചത്തിന് കിട്ടിയത്. അപ്പോൾ പറയണ്ടാലോ ഒറ്റമുറി വെളിച്ചം ടീമിന് സന്തോഷം എത്രത്തോളം ഉണ്ടായിരിക്കുമെന്ന്. 18 ലക്ഷം രൂപയ്ക്കാണ് ചിത്രം പൂർത്തിയാക്കിയത്. ചുരുങ്ങിയ ബജറ്റിനുള്ളിൽ നിന്ന് ഈ ടീമിലെ ഓരോരുത്തരും ആത്മാർഥമായിട്ടു തന്നെ ഈ സിനിമയ്ക്കായി പണിയെടുത്തിട്ടുണ്ട്. അതിന്‍റെ ഫലം ആണ് ഇപ്പോൾ കിട്ടിയ അവാർഡുകൾ അത്രയും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.