Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
എസ്തർ ഇനി ബേബിയല്ല..!
മലയാളത്തിന്‍റെ നായിക നിരയിലേക്കു ഒരു ബാലതാരം കൂടി ഇടം പിടിക്കുകയാണ്, എസ്തർ അനിൽ. മെഗാവിജയം നേടിയ ദൃശ്യവും അതിന്‍റെ തമിഴ്, തെലുങ്കു പതിപ്പുകളിലുമൊക്കെയായി എസ്തർ ബാലതാരമായിത്തന്നെ മാറ്റ് തെളിയിച്ചതാണ്. ഇപ്പോൾ വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണിന്‍റെ പുതിയ ചിത്രം ഓളിലൂടെ നായികയായും എസ്തർ പ്രേക്ഷകർക്കു മുന്പിലേക്ക് എത്തുകയാണ്. “ഒരു ബാലതാരമായി വന്നു, പിന്നെ കേന്ദ്രകഥാപാത്രമായി, ഇപ്പോൾ നായികയായി എന്നു പറയുന്പോൾ അഭിനയിക്കുക എന്നതാണ് എന്‍റെ കർമ്മം. അതിൽ മാറ്റമൊന്നും കാണുന്നില്ല’’- എസ്തർ വാചാലയാകുന്നു.



നല്ലവൻ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം എങ്ങനെയായിരുന്നു‍?

എന്‍റെ അപ്പയും അമ്മയും സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളുകളാണ്. വയനാട്ടിൽ ഒരു ചാനലിന്‍റെ കുക്കറി ഷോയിൽ അമ്മ പാർട്ടിസിപ്പേറ്റ് ചെയ്തിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കാമറാമാനാണ് കുട്ടികളുടെ ഒരു പ്രോഗ്രാം ആങ്കർ ചെയ്യാനായി വിളിക്കുന്നത്. അതിനായി തിരുവനന്തപുരത്തെത്തി. അവിടെ വെച്ചാണ് നല്ലവനിലേക്കു വിളിക്കുന്നത്. ആ സമയത്ത് ഞാൻ തേർഡിലാണ് പഠിക്കുന്നത്.



ബാലതാരം എന്നനിലയിൽ മലയാളികളുടെ മനസിലിടം നേടുന്നത് ദൃശ്യത്തിലൂടെയാണല്ലോ?

വർഷം ഇത്ര കഴിഞ്ഞിട്ടും പ്രേക്ഷകർ ദൃശ്യം പറഞ്ഞാണ് എന്നെ തിരിച്ചറിയുന്നത്. എന്‍റെ ഓരോ സിനിമകളിറങ്ങുന്പോഴും ഫസ്റ്റ് ഷോ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ദൃശ്യം റിലീസ് ചെയ്തപ്പോൾ കണ്ണൂരിൽ ഒരു പ്രോഗ്രാമിലായിരുന്നു ഞാൻ. അതുകഴിഞ്ഞ് തിരിച്ചു വയനാട്ടിലെത്തി സെക്കൻഡ് ഷോയാണ് കാണാൻ പോകുന്നത്. അപ്പോൾ തന്നെ ആൾക്കാർ നല്ല അഭിപ്രായം പറഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ചിത്രം ഇറങ്ങി മൂന്നു ദിവസമൊക്കെ കഴിഞ്ഞപ്പോഴാണ് അത്ര വലിയൊരു ഹൈപ്പിലേക്കു പോയത്. ദൃശ്യത്തിനു ശേഷം ജീവിതം തന്നെ മാറി എന്നു പറയാം.



നായികയായ് എത്തുന്ന ഓളിന്‍റെ വിശേഷങ്ങൾ എന്തൊക്കെയാണ്?

ആദ്യം എനിക്കു നല്ല പേടിയുണ്ടായിരുന്നു. മായ എന്ന പതിനഞ്ചു വയസുകാരിയാണ് എന്‍റെ കഥാപാത്രം. കഥ കേട്ടപ്പോൾ സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നീട് അതിന്‍റെ ഫുൾ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. എന്നിട്ടും ഒന്നും മനസിലായില്ല എന്നതാണ് സത്യം. എനിക്കു തന്നെ നല്ല പ്രഷറായി തോന്നിയിരുന്നു. അത് അപ്പ-അമ്മയോട് പറഞ്ഞപ്പോൾ നിനക്കിതു പറ്റും എന്നുള്ളതുകൊണ്ടല്ലെ സാറു വിളിച്ചത് എന്നു സപ്പോർട്ട് തന്നു. ഒരുപാട് കാര്യങ്ങൾ പഠിച്ചു. പലതിനേയും കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയ ഡെപ്തുള്ളൊരു സിനിമയാണ് ഓള്. വിവിധ ഭാഷകളിൽ നിന്നുള്ളവർ ആ സിനിമയിലുണ്ട്. അപ്പോൾ പലരും ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് ഇത്ര ചെറു പ്രായത്തിൽ ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത് എന്ന്. സത്യത്തിൽ ഞാൻ എന്തൊക്കെയാണ് ചെയ്തതെന്ന് എനിക്കിപ്പോഴും പൂർണമായും മനസിലായിട്ടില്ല.



നായകൻ ഷെയ്നുമായി സൗഹൃദമുണ്ടായിരുന്നോ?

പ്രായമുള്ളയാളാണ് ഷാജിസാറെങ്കിലും യൂത്തിനിടയിൽ നിന്നു ചിന്തിക്കുന്ന ഒരു മനസ് അദ്ദേഹത്തിനുണ്ട്. ഡിസ്കഷൻ സമയത്തു ഞാനും ഷെയ്നും മിണ്ടാതിരിക്കുന്പോൾ ഞങ്ങളെ സംസാരിപ്പിക്കാൻ സാറ് പലപ്പോഴും ശ്രമിച്ചിരുന്നു. അപ്പയും ഷെയ്നും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഷെയ്ന്‍റെ ഒരു സിനിമയും മുന്പ് ഞാൻ കണ്ടിരുന്നില്ല. ഓളിന്‍റെ സെക്കൻഡ് ഷെഡ്യൂൾ സമയത്താണ് പറവ ഞാൻ കാണുന്നത്. പിന്നെ ഒരുപാട് കോന്പിനേഷൻ സീനുകളും ഞങ്ങൾക്കുണ്ടായിരുന്നില്ല.



അച്ഛന്‍റെയും അമ്മയുടേയും പിന്തുണ എത്രത്തോളമുണ്ട്?

എന്നേക്കാൾ വളരെ പാഷനോടെ സിനിമയെ സ്നേഹിച്ചവരാണ് എന്‍റെ മാതാപിതാക്കൾ. എനിക്കൊന്നും അറിയാത്ത പ്രായത്തിലാണ് ഞാൻ സിനിമയിലെത്തുന്നത്. പഠിത്തത്തിന്‍റെ കാര്യത്തിലോ ക്ലാസ് മിസാവുന്നതിലോ അവർക്കു ടെൻഷൻ ഉണ്ടായിരുന്നില്ല. കാരണം നല്ല മാർക് മേടിക്കാൻ എനിക്കു സാധിക്കുന്നുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും നല്ല വഴികളാണ് അവർ കാണിച്ചു തരുന്നത്. ഒരു സിനിമ എത്തുന്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കേട്ടാണ് തീരുമാനമെടുക്കുന്നത്.

അനുജൻ എറിക്കും സിനിമയിൽ തിരക്കുള്ള ബാലതാരമാണല്ലോ?

ഒരു നാൾ വരും സിനിമ ചെയ്യുന്പോൾ മുതൽ അവൻ സെറ്റിലൊക്കെ വരുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയോട് അവനു ഭയങ്കര ഇഷ്ടവും പാഷനുമാണ്. ടേക്ക് ഓഫിൽ അവന്‍റേത് ഗംഭീര പ്രകടനമായിരുന്നു. അവന്‍റെ സിനിമകളൊക്കെ ശ്രദ്ധിക്കാറുണ്ട്.



മലയാളത്തിനു പുറമേ അന്യ ഭാഷകളിലും ഇതിനോടകം ശ്രദ്ധ നേടാൻ സാധിച്ചല്ലോ?

ദൃശ്യത്തിന്‍റെ റീമേക്ക് പാപനാശത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. പാപനാശത്തിനായി ഒരു വർഷത്തെ സമയമെടുത്തപ്പോൾ അതിന്‍റെ ഇടയിലാണ് തെലുങ്ക് ചെയ്യുന്നത്. കമൽ സാറിനും വെങ്കിടേഷ് അങ്കിളിനുമൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. തെലുങ്കിൽ മറ്റൊരു സിനിമ കൂടി ഞാൻ ചെയ്തിരുന്നു. തമിഴിൽ രണ്ടു ചിത്രങ്ങളിൽ ഒന്നിന്‍റെ ഷൂട്ടിംഗ് പകുതിയാക്കിവെച്ചിരിക്കുകയാണ്. മേക്കിംഗൊക്കെ വളരെ വ്യത്യസ്തമായി വർഷങ്ങളെടുത്താണ് സംവിധായിക ഹലിത ഷമീം ആ സിനിമ ഒരുക്കുന്നത്. മറ്റൊരു ചിത്രം തുടങ്ങിയിട്ടില്ല.

സിനിമ അല്ലാതെയുള്ള ഇഷ്ടങ്ങൾ എന്തൊക്കെയാണ്?

പാട്ടു കേൾക്കാനും ആർട്സ് വർക്കുകളുമാണ് പിന്നെയുള്ള ഇഷ്ടങ്ങൾ. വായനാ ശീലമുണ്ട്. നൃത്തം പഠിക്കാൻ പോയിരുന്നു. പിന്നെ വീട്ടിൽ എല്ലാവരും യോഗയുടെ ആളുകളാണ്.



പഠിത്തത്തിനൊപ്പം ഭാവി പദ്ധതികളും മനസിലുണ്ടോ?

പ്ലസ് ടു കൊമേഴ്സാണ് ഞാൻ പഠിക്കുന്നത്. ബിസിനസ് എനിക്കു വളരെ ഇഷ്ടമുള്ളതാണ്. അതുകൊണ്ടുതന്നെ ബി.കോം, എംബിഎ ചെയ്യണം എന്ന് മനസിലുണ്ട്. ഹ്യൂമൻ റിസോഴ്സും വളരെ ഇഷ്ടമുണ്ട്. ഭാവിയിൽ അങ്ങനെയും ജോലിചെയ്യണമെന്നാഗ്രഹിക്കുന്നു.

ഷൂട്ടിംഗ് സമയത്ത് ക്ലാസുകൾ നഷ്ടപ്പെടുന്പോൾ?

മൂന്നാം ക്ലാസ് മുതൽ മാനേജ് ചെയ്യുന്നതല്ലേ, അങ്ങനെയങ്ങ് ശീലമായി. പിന്നെ ഇഷ്ടമുള്ള സബ്ജക്ട്സ് ഒറ്റയ്ക്കിരുന്നായാലും പഠിക്കും. ഇത്ര വർഷത്തിനിടയിൽ ട്യൂഷനു പോകേണ്ട സാഹചര്യം വന്നിട്ടില്ല. പിന്നെ ടീച്ചർമാരും ഫ്രണ്ട്സും സപ്പോർട്ടീവാണ്.



പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?

ഒരു ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. മേയ് മാസം അതിന്‍റെ ഷൂട്ടിംഗ് തുടങ്ങും. തെലുങ്കിൽനിന്നും ഓഫർ വരുന്നുണ്ട്. നായിക എന്ന നിലയിലുള്ള ചിത്രങ്ങളായിരിക്കും ഇനി കൂടുതൽ പരിഗണിക്കുന്നത്.

എസ്തറും അനുജൻ എറിക്കും സിനിമയിലെത്തി. സഹോദരൻ ഇവാന് അഭിനയത്തോട് താല്പര്യമില്ലേ?

മുന്പ് സിനിമയിലഭിനയിക്കാൻ ഇവാന് അവസരം ലഭിച്ചെങ്കിലും അവനു താത്പര്യമില്ലായിരുന്നു. പക്ഷേ, ആ സിനിമ വലിയ ഹിറ്റായപ്പോൾ മിസ് ആക്കിയല്ലോ എന്നായി. ഇപ്പോൾ ആസിഫ് അലിയുടെ മന്ദാരം എന്ന ചിത്രത്തിൽ എറിക്കും ഇവാനും അഭിനയിക്കുന്നുണ്ട്. ആസിഫിന്‍റെ ബാല്യം എറിക്കും കൗമാരം ഇവാനുമാണ് അഭിനയിക്കുന്നത്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.