'അഡോൾഫ് ഹിറ്റ്‌ലർ'
അഡോൾഫ് ഹിറ്റ്‌ലർ
'മണർ‌കാട് മാത്യു
പേജ് 166, വില 160
നാഷണൽ ബുക് സ്റ്റാൾ, എസ്പിസിഎസ്, കോട്ടയം.

ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ നാസിഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളും ജർമനിയിലെ അതിന്‍റെ ബാക്കിപത്രങ്ങളും വിലയിരുത്തുന്ന പഠനഗ്രന്ഥം.

മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ജർമൻ സന്ദർശനകാലത്തു നേരിട്ടു കണ്ടു മനസിലാക്കിയ ചരിത്ര വസ്തുതകളും ശേഷിപ്പുകളും വിലയിരുത്തി അതെക്കുറിച്ചു മനഃശാസ്ത്രവിദഗ്ധരും മറ്റുമായി സംവദിച്ചു കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയത്. നോവൽപോലെ വായിച്ചുപോകാവുന്ന പുസ്തകം. സമകാലിക രാഷ്ട്രീയസാമൂഹിക നിർവചനങ്ങളും പഠനവിധേയമാക്കുന്നുണ്ട്.'