കേന്ദ്രസർവീസിൽ 1,102 സയന്‍റിഫിക് അസിസ്റ്റന്‍റ്
മിറ്റീയറോളജിക്കൽ വകുപ്പിൽ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികയിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ തസ്തികകളാണ്. നവംബർ 20 മുതൽ 27 വരെയായിരിക്കും പരീക്ഷ. ഓണ്‍ലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ.

ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഓഗസ്റ്റ് നാല്.
ശന്പളം- 9,300- 34,800 രൂപ, ഗ്രേഡ് പേ- 4,200 രൂപ.
പ്രായം- 2017 ഓഗസ്റ്റ് നാല്.
ശന്പളം- 9,300- 34,800 രൂപ, ഗ്രേഡ് പേ- 4,200 രൂപ.

പ്രായം- 2017 ഓഗസ്റ്റ് നാലിന് 30 വയസു കവിയരുത്. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷവും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്. മറ്റിളവുകൾ ചട്ടപ്രകാരം.

യോഗ്യത- ഫിസിക്സ് ഒരു വിഷയമായി പഠിച്ചുള്ള സയൻസ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം അല്ലെങ്കിൽ ഇലക്ണി‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ. പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പ്രധാനവിഷയങ്ങളായി പഠിച്ചിരിക്കണം.

യോഗ്യതാ പരീക്ഷ ഫസ്റ്റ് ക്ലാസിൽ വിജയിച്ചവരായിരിക്കണം.
അപേക്ഷാ ഫീസ്- 100 രൂപ. സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാൻ മുഖേനയോ ഓണ്‍ലൈൻ പേയ്മെന്‍റ് സൗകര്യം ഉപയോഗിച്ചോ ഫീസടയ്ക്കാം. സ്ത്രീകൾക്കും എസ്‌സി/ എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസ് വേണ്ട്.

തെരഞ്ഞെടുപ്പ്- എഴുത്തു പരീക്ഷ, ഇൻർവ്യൂ എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്.
എഴുത്തു പരീക്ഷ- രണ്ടു പാർട്ടുകളായി 200 മാർക്കിന്‍റെ ചോദ്യപ്പേപ്പറാകും ഓണ്‍ലൈൻ പരീക്ഷയ്ക്കുണ്ടാകുക. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം.

അപേക്ഷിക്കേണ്ടവിധം- www.ssconline.nic.in എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം വേണം അപേക്ഷിക്കാൻ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്എസ്‌സി നടത്തുന്ന ഏതു പരീക്ഷയ്ക്കും അപേക്ഷിക്കാൻ ഇത് ആവശ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷനിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും നിശ്ചിത വലിപ്പത്തിൽ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർക്ക് ലോഗിൻ ചെയ്തശേഷം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssconline.nic.in