എൻടിആർഒയിൽ 99 ടെക്നിക്കൽ അസിസ്റ്റന്‍റ്
നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ ടെക്നിക്കൽ അസിസ്റ്റന്‍റ് (ജനറൽ സെൻട്രൽ സിവിൽ സർവീസ്, ഗ്രൂപ്പ് ബി) എക്സാമിനേഷൻ- 2017 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. 99 ഒഴിവുണ്ട്.ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.

ഇലക്‌ട്രോണിക്സ്- 60 ഒഴിവ്.
യോഗ്യത - മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി സയൻസ് ബിരുദം. അല്ലെങ്കിൽ ഇലക്‌ട്രോണിക്സ്/ കമ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ടെലി കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ത്രിവത്സര ഡിപ്ലോമ (എൻജിനിയറിംഗ് ടെക്നോളജി) അല്ലെങ്കിൽ ആംഡ് ഫോഴ്സ് നൽകിയ ഇലക്‌ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ഡിപ്ലോമ/ ടെക്നിക്കൽ പ്രൊഫിഷൻസി സർട്ടിഫിക്കറ്റ് (എൻജിനിയറിംഗ്), കംപ്യൂട്ടർ പരിജ്ഞാനം.

കംപ്യൂട്ടർ സയൻസ്- 39 ഒഴിവ്.
യോഗ്യത- മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് ഒരു വിഷയമായി സയൻസ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം. അല്ലെങ്കിൽ കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ (എൻജിനിയിംഗ്/ടെക്നോളജി). അല്ലെങ്കിൽ ആംഡ് ഫോഴ്സ് നൽകിയ കംപ്യൂട്ടർ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമ. ടെക്നിക്കൽ പ്രൊഫിഷൻസി സർട്ടിഫിക്കറ്റ് (എൻജിനിയറിംഗ് ടെക്നോളജി), കംപ്യൂട്ടർ പരിജ്ഞാനം.

പ്രായംപരിധി- 30 വയസു കവിയരുത്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

തെരഞ്ഞെടുപ്പ്- യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെയും എഴുത്തുപരീക്ഷയുടെയും (കംപ്യൂട്ടർ അധിഷ്ഠിതം) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ 12 പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് എഴുത്തുപരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. വിജ്ഞാപനത്തിന്‍റെ വിശദവിവരങ്ങൾക്ക് www.ntrorectt.in വിജ്ഞാപനം മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക