ടാറ്റാ ട്രസ്റ്റ്‌സ് സ്‌കോളര്‍ഷിപ്പ്
സമർഥരായ വിദ്യാർഥികൾക്ക് മികച്ച പഠന അവസരം ഒരുക്കുന്നതിന് ടാറ്റാ ട്രസ്റ്റ്സ് അക്കാഡമിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. തെരഞ്ഞെടുത്ത വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഈ മാസം 27നകം അപേക്ഷ സമർപ്പിക്കണം. ഒന്നാം വർഷം പഠനം പൂർത്തിയാക്കിയവരെയാണു സ്കോളർഷിപ്പിനു പരിഗണിക്കുക.ഓരോ വിഷയത്തിലും ലഭിച്ചിരിക്കേണ്ട കുറഞ്ഞ മാർക്ക് വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: http://www.igpedutatascholarship.org.

കലാ വിദ്യാർഥികൾക്ക് ഫെലോഷിപ്

കേരള ലളിതകലാ അക്കാദമി, മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ സ്മരണാർഥം കലാവിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളിൽ എംഎഫ്എ., എംവിഎ/ബിഎഫ്എ, ബിവിഎ കോഴ്സുകൾക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.

സ്കോളർഷിപ്പിനുള്ള നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാഡമിയുടെ എല്ലാ ഗാലറികളിലും അക്കാഡമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും തപാലിൽ ആവശ്യമുള്ളവർ അഞ്ചു രൂപയുടെ പോസ്റ്റേജ് സ്റ്റാന്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി, തൃശൂർ-20 എന്ന വിലാസത്തിൽ അയയ്ക്കുക. പൂരിപ്പിച്ച അപേക്ഷ 22 നകം ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി 

കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഈ മാസം 31 നകം നിർദിഷ്ട അപേക്ഷ സമർപ്പിക്കണം. ഓരോ പഠന വകുപ്പുകളിലും പരിമിതമായ സീറ്റുകളാണ് നിലവിലുള്ളത്. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തുന്നതിന് അതാത് പഠന വകുപ്പുകൾക്ക് അധികാരമുണ്ട ്. ജെ ആർ എഫ് / കെഎസ‌്സിഎസ്ടിഇ, മറ്റ് തത്തുല്യമായ ഫെലോഷിപ്പുകൾക്ക് അർഹരായ ജനറൽ/ഒബിസി/എസ‌്സി - എസ്ടി വിദ്യാർഥികളെയും, സിയുസിഇടി 2017 (Central University Common Entrance Test 2017) ൽ ശാസ്ത്ര വിഷയങ്ങളിൽ 35 ശതമാനത്തിൽ കുറയാതെയും മാനവിക-സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ 30 ശതമാനത്തിൽ കുറയാതെയും മാർക്കുകൾ കരസ്ഥമാക്കിയിട്ടുള്ള പട്ടിക ജാതി-പട്ടികവർഗ വിദ്യാർഥികളെയും പിഎച്ച്ഡി പ്രവേശനത്തിനു പരിഗണിക്കും. കൂടുതൽ വിവരങ്ങളും വിശദമായ നോട്ടിഫിക്കേഷനും ലഭിക്കുന്നതിന് കേരള കേന്ദ്ര സർവകലാശാലയുടെ വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.