ഐഡിബിഐ ബാങ്കിൽ 760 എക്സിക്യൂട്ടീവ്
ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. 760 ഒഴിവുകളാണുള്ളത്. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഒാൺലെെനിൽ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.
മൂന്നു വർഷത്തെ കരാർ നിയമനമാണ്.ജോലിയിൽ മികച്ച പ്രകടനം നടത്തുന്നവരെ സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം. പട്ടികവിഭാഗം, വികലാംഗർക്ക് 55 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.

പ്രായം: 2018 ജനുവരി ഒന്നിന് 20-25. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തു വർഷം ഇളവ് ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
ശന്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം 17,000 രൂപയാണ് പ്രതിമാസശന്പളം. രണ്ടാം വർഷം 18,500 രൂപ. മൂന്നാം വർഷം 20,000 രൂപ. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ. ജോലിയിലെ മികവിന്‍റെയും ഒഴിവു ലഭ്യതയുടെയും അടിസ്ഥാനത്തിൽ രണ്ടു വർഷംകൂടി നീട്ടിക്കിട്ടും. മൂന്നു വർഷ കാലാവധി മികച്ച പ്രകടനത്തോടെ പൂർത്തിയാക്കുന്നവരെ ഐഡിബിഐ ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഗ്രേഡ് -എ തസ്തികയിൽ സ്ഥിരം നിയമനത്തിനു പരിഗണിക്കാനും സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ്: ഒാൺലെെൻ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. സർട്ടിഫിക്കറ്റ് പരിശോധനയും വെെദ്യപരിശോധനയ്ക്കും ശേഷം നിയമനം നൽകും. ഏപ്രിൽ 28 ന് പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഒാൺലെെൻ പരീക്ഷ നടത്തും. റീസണിഗ്, വർക്കിംഗ് ഇംഗ്ലീഷ് നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് പരീക്ഷ. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദെെർഘ്യം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

അപേക്ഷ ഫീസ്: 700 രൂപ. ഒാൺലെെനായി ഫീസ് അടയ്ക്കാം. ഒാൺലെെൻ അപേക്ഷാഫോം പേയ്മെന്‍റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സെെറ്റിൽ നൽകിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: www.idbi.com എന്ന വെബ്സെെറ്റുവഴി ഒാൺലെെനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സെെറ്റിൽ ലഭിക്കും.
അപേക്ഷകർക്ക് ഇ-മെയിൽ വിലാസം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനു മുൻപായി വെബ്സെെറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിന്‍റെ പൂർണരൂപം കാണുക.