ഇർകോണിൽ 72 ഒഴിവുകൾ
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇർകോണ്‍ ഇന്‍റർ നാഷണൽ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്.

സിവിൽ അഡീഷണൽ ജനറൽ
മാനേജർ/ സിവിൽ- നാല്
യോഗ്യത: കുറഞ്ഞത് അറുപത് ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗ് ഫുൾടൈം ബിരുദം. എംഇ/എംടെക്കുകാർക്കു (സിവിൽ) മുൻഗണന, പൊതുമേഖലാ, കേന്ദ്ര, സംസ്ഥാന സർക്കാർ, റെയിൽവേ എന്നീ സ്ഥാപനങ്ങളിൽ 16 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിയം അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 18 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 50 വയസ്.
ശന്പളം: 90,000- 2,40,000 രൂപ.

ജോയിന്‍റ് ജനറൽ മാനേജർ/
സിവിൽ: ഏഴ്
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗിൽ ഫുൾടൈം ബിരുദം. എംഇ/എംടെക്കുകാർക്ക് മുൻഗണന. 13 വർഷത്തെ യോഗ്യതാനന്തചര പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
ശന്പളം: 80,000- 2,20,000 രൂപ.

ഡെപ്യൂട്ടി ജനറൽ മാനേജർ/
സിവിൽ: 26
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗിൽ ബിരുദം. എംഇ/എംടെക്കുകാർക്ക് മുൻഗണന. ഒന്പതു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 41 വയസ്.
ശന്പളം: 70,000- 2,00,000 രൂപ.

മാനേജർ/ സിവിൽ: 18
യോഗ്യത: അറുപതു ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗിൽ ഫുൾടൈം ബിരുദം. എംഇ/എംടെക്കുകാർക്കു മുൻഗണന. അഞ്ചു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 37 വയസ്.
ശന്പളം: 60,000- 1,80,000

ഡെപ്യൂട്ടി മാനേജർ/ സിവിൽ: 10
യോഗ്യത: കുറഞ്ഞത് അറുപതുശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗിൽ ഫുൾടൈം ബിരുദം. എംഇ/ എംടെക്കുകാർക്ക് (സിവിൽ) മുൻഗണന. രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 33 വയസ്.
ശന്പളം: 50,000- 1,60,000 രൂപ.

സേഫ്റ്റി, ഹെൽത്ത് ആൻഡ്
എൻവയണ്‍മെന്‍റ് (എസ്എച്ച്ഇ):
ജൂണിയർ എൻജിനിയർ/ എസ്എച്ച്ഇ: രണ്ട്
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ/ ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരു വർഷത്തെ ഫുൾടൈം ഡിപ്ലോമ. ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്.
ശന്പളം: 28,000- 80,000 രൂപ.

ക്വാളിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ/ സിവിൽ-ക്വാളിറ്റി: മൂന്ന്
യോഗ്യത: കുറഞ്ഞത് അറുപതുശതമാനം മാർക്കോടെ എൻജിനിയറിംഗിൽ ഫുൾടൈം ബിരുദം. എംഇ/എംടെക്കുകാർക്കു (സിവിൽ) മുൻഗണന. ഒന്പതു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 41 വയസ്.
ശന്പളം: 70,000- 2,00,000 രൂപ.

മാനേജർ/ സിവിൽ-ക്വാളിറ്റി: രണ്ട്
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗിൽ ഫുൾടൈം ബിരുദം എംഇ/ എംടെക്കുകാർക്കു (സിവിൽ) മുൻഗന, അഞ്ചു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 37 വയസ്.
ശന്പളം: 60,000- 1,80,000 രൂപ.
പ്രായം: 2018 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
വിശദവിവരങ്ങൾക്ക്: www.ircon.org.