ആര്‍മി എഡ്യൂക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍
ആര്‍മി എഡ്യൂക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം അപേക്ഷിക്കുക. ആര്‍മിയുടെ എക്സ്, വൈ ഗ്രൂപ്പുകളിലാണ് ഒഴിവുകള്‍. 21 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ അവിവാഹിതരായിരിക്കണം. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

പ്രായം: 20-25. റിക്രൂട്ട്മെന്‍റ് റാലിയുടെ ആദ്യ ദിനം അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. യോഗ്യത: ഗ്രൂപ്പ് എക്സ് ബിഎ, ബിഎഡ് അല്ലെങ്കില്‍ ബിഎസ്‌സി, ബിഎഡ് അല്ലെങ്കില്‍ ബിസിഎ/ബിഎസ്‌സി(ഐടി), ബിഎഡ് അല്ലെങ്കില്‍ എംഎ/എംഎസ്‌സി/എംസിഎ.
ഗ്രൂപ്പ് വൈ ബിഎ/ബിഎസ്‌സി/ബിസിഎ/ബിഎസ്‌സി(ഐടി).

അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഹിന്ദി പരിജ്ഞാനം വേണം. താഴെപ്പറയുന്നതില്‍ ഏതെങ്കിലും രണ്ടു വിഷയമെങ്കിലും ബിരുദതലത്തില്‍ പഠിച്ചിരിക്കണം:

ബിഎസ്‌സി/ബിസിഎ: 1. മാത്തമാറ്റിക്സ്, 2. ഫിസിക്സ്, 3. കെമിസ്ട്രി, 4. ബോട്ടണി, 5. ബയോളജി, 6. സുവോളജി, 7. ഇലക്‌ട്രോണികസ്, 8. കംപ്യൂട്ടര്‍ സയന്‍സ്.

ബിഎ: 1. ഇംഗ്ലീഷ് സാഹിത്യം, 2. ഹിന്ദി സാഹിത്യം, 3. ഉര്‍ദു സാഹിത്യം, 4. ഹിസ്റ്ററി, 5. ജോഗ്രഫി, 6. പൊളിറ്റിക്കല്‍ സയന്‍സ്, 7. ഇക്കണോമിക്സ്, 8. സൈക്കോളജി, 9. മാത്തമാറ്റിക്സ്, 10. സോഷ്യോളജി.

ശാരീരികയോഗ്യത ആര്‍മി ചട്ടപ്രകാരം. സ്ക്രീനിംഗ്, ഫിസിക്കല്‍ ഫിറ്റ്നസ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ, ടീച്ചിംഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഒക്ടോബറിൽ നടത്തും.

6.20 മിനിറ്റില്‍ 1.6 കി.മീ. ഓട്ടം, പുള്‍ അപ് കുറഞ്ഞത് ആറെണ്ണം, സിഗ് സാഗ് ബാലന്‍സ്, ഒന്‍പത് അടി ഡിച്ച് എന്നിവ ശാരീരികക്ഷമതാ പരീക്ഷയ്ക്കുണ്ടാകും.

അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിലുള്ള അപേക്ഷാ മാതൃകയില്‍ എ4 വലിപ്പത്തില്‍ ടൈപ്പ് ചെയ്തോ എഴുതിയോ അപേക്ഷ തയാറാക്കുക. അപേക്ഷാഫോമില്‍ നിശ്ചിത സ്ഥാനത്ത് പാസ്പോര്‍ട്ട്സൈസ് ഫോട്ടോ ഒട്ടിക്കുക. ഇതേ ഫോട്ടോയുടെ ഒരു കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം അയയ്ക്കുകയും വേണം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം സ്വന്തം വിലാസം എഴുതി മതിയായ സ്റ്റാംപ് ഒട്ടിച്ച രണ്ടു രജിസ്റ്റേഡ് കവറും അയയ്ക്കുക.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അയയ്ക്കുക. ജനനത്തീയതി തെളിയിക്കുന്നതിനു എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അധിവാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയയ്ക്കണം. വിവാഹിതര്‍ ഒന്നിലേറെ വിവാഹം നടത്തിയിട്ടില്ലെന്നു കാണിച്ച് മജിസ്ട്രേട്ട് നല്‍കുന്ന സത്യവാങ്മൂലം നല്‍കണം. എന്‍സിസിയിലുള്ളവര്‍ എന്‍സിസി സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www. indianarmy.nic.in